- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
- കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
- കാരാട് കൊത്തലെങ്കോ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിൽ ഓണാഘോഷം
- ഷൊർണൂർ സ്റ്റേഷനിലെ അഞ്ചുവയസുകാരൻ ഇനി അൾത്താരയിലെ വൈദികൻ; ഫാ. വിവേക് മാർട്ടിന്റെ ജീവിതം കരുണയുടെ സാക്ഷ്യം
- നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പാപ്പ
- ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
Author: admin
ഈ വൈദിക രൂപത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എറണാകുളം പൊന്നുരുന്നിയിലെ തിയോഫിനച്ചന്‍. ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20.
കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയുമായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ശനിയാഴ്ച്ച (ജൂലൈ 18) ആഘോഷിക്കും.
കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.
എംഎസ് സിയുമായി പങ്കുചേര്‍ന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ (ആപ്‌സെസ്) രാജ്യത്ത് നടത്തുന്ന മൂന്നാമത്തെ വലിയസംരംഭമാണ് വിഴിഞ്ഞത്തേത്.
പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ബാൽദിയ നഗരത്തിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ആക്രമണഭീഷണി നേരിട്ട ക്രൈസ്തവകുടുംബം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടതായി പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു.
കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയും ആയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ആണ് 2026 ജൂലൈ 18
“വിത്ത് മണ്ണിനടിയിൽ നിശ്ശബ്ദമായി കഴിയുമ്പോൾ പുതിയൊരു ജീവൻ വിരിയുന്നതുപോലെ” എന്ന ആശയത്തിലൂടെ കാത്തിരിപ്പിനെ വ്യാഖ്യാനിക്കുന്ന രീതി നോവലിന്റെ കാവ്യാത്മകമായ ഭാഷയ്ക്ക് ഉദാഹരണമാണ്.
മാനസാന്തരത്തിന്റെയും കുരിശിന്റെയും പാവന വേദിയാകാൻ മഞ്ഞുമ്മൽ കാർമലീത്ത ധ്യാനകേന്ദ്രത്തിനു ലഭിച്ചത് ദൈവിക നിയോഗമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.
ഫ്രാൻസിന്റെ 237-ാമത് ദേശീയദിനത്തോടനുബന്ധിച്ച് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ മാഹി സെന്റ് തെരേസ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ ജോവാൻ ഓഫ് ആർക്കിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി.
കിഴക്കൻ ആഫ്രിക്കയിൽ രൂക്ഷമായ ഭക്ഷ്യ-പോഷകാഹാര പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ കാത്തലിക് റിലീഫ് സർവീസസിന് (CRS) 235 ദശലക്ഷം ഡോളർ (ഏകദേശം 2,000 കോടി രൂപ) അനുവദിച്ച് അമേരിക്കൻ ഭരണകൂടം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
