ഗാസയിൽ നരനായാട്ട് തുടരുകയാണ് ഇസ്രായേൽ
ഗാസ സിറ്റി: ഗാസയിൽ നരനായാട്ട് തുടരുകയാണ് ഇസ്രായേൽ. സഹായകേന്ദ്രങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്നവർ ഉൾപ്പെടെ 72 പേരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയാതായി റിപ്പോർട്ടുണ്ട് . ഗാസസിറ്റിയിൽ മാത്രം 47 പേരെ കൊലപ്പെടുത്തി. ഗസ്സ സിറ്റിയിലെ അൽ-അഹ്ലി ആശുപത്രി പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്ന് അൽജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളോ ആവശ്യത്തിന് ബെഡുകളോ ഇവിടെയില്ല. പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ ആശുപത്രിയിൽ നിലത്ത് കിടക്കുന്ന സാഹചര്യമാണ് .ഗാസ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ
നെതന്യാഹുവിന്റെ വിചാരണ റദ്ദാക്കി
ഇസ്രായേലിന് നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം കണക്കിലെടുക്കുമ്പോൾ, അത് “ഇതിന് വേണ്ടി നിലകൊള്ളാൻ” പോകുന്നില്ലെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഴിമതി ആരോപണത്തിൽ തുടർന്നും വിചാരണ ചെയ്യുന്നത് അമേരിക്ക “സഹിക്കില്ല” എന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അയർലണ്ടിലെ എയർ ഇന്ത്യ ( AI 182 ) വിമാന ദുരന്തം: ഓർമ്മകൾ പുതുക്കി സ്മാരകം
ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന ഭീകരാക്രമണങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഈ ദുരന്തത്തിൽ 329 നിരപരാധികളാണ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനിൽ മഴദുരന്തങ്ങളിൽ 18 മരണം
പെഷവാർ : പാകിസ്ഥാനിലെ മിന്നൽ പ്രളയത്തിൽ എട്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ദുരന്തം. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി റിപ്പോർട്ടുണ്ട് . ഇവർക്കായിതിരച്ചിൽ നടന്നുവരികയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ കാണാതായ 58 പേരെ കണ്ടെത്തി.കാണാതായ 16 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ മൂന്നുപേരെ മാത്രമാണ് കണ്ടെത്താനായത്. സ്വാത് നദിയിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ
ലിയോ പാപ്പയിൽ നിന്നും തിരുപട്ടം സ്വീകരിച്ചു ആദ്യ മലയാളി
കേരളത്തിലെ സുൽത്താൻ പെട്ട് രൂപതയിൽ നിന്നുള്ള ഡീക്കൻ ആന്റോ അഭിഷേകും പരിശുദ്ധപിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
മനുഷ്യത്വം നശിപ്പിക്കുന്ന അന്തർദേശീയ നിയമങ്ങൾ: ലിയോ പാപ്പാ
ലോകത്തു ആകമാനം നടക്കുന്ന നിയമലംഘനങ്ങളെയും മനുഷ്വത്വരഹിതമായ പ്രവണതകളെയും ചൂണ്ടി കാണിച്ചു കൊണ്ട് ലിയോ പാപ്പാ
ഒപ്പം നിന്നത് ഇന്ത്യൻ ജനത”, ഇറാൻ നന്ദി അറിയിച്ചു
ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് രാജ്യങ്ങളുണ്ടാക്കിയ സംഘർഷങ്ങളിൽ തങ്ങള്ക്കൊപ്പം നിന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ. സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, രാഷ്ട്രീയ പാർട്ടികൾക്കും, സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഇറാൻ എംബസി എക്സിലൂടെ അറിയിച്ചു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. സംഘര്ഷത്തില് ഇറാനൊപ്പം നിന്ന ഇന്ത്യൻ ജനതയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയെങ്കിലും ഭരണാധികാരികളെ എക്സ് സന്ദേശത്തിൽ
ലത്തീൻ കുർബാന അർപ്പിക്കാൻ, പൗരസ്ത്യ വൈദീകർക്ക് അനുവാദം കൊടുക്കാൻ മെത്രാന്മാർക്ക് കഴിയില്ല
വത്തിക്കാൻ: സഭകൾക്ക് വേണ്ടിയുള്ള പരിശുദ്ധ സിംഘാസനത്തിന്റെ കാര്യാലയം പുറപ്പെടുവിച്ച ലേഖനം വഴി പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭാ തിരുക്കർമ്മങ്ങൾ അർപ്പിക്കുന്നതിലുള്ള നിബന്ധനകൾ പ്രസിദ്ധീകരിച്ചു. കാലങ്ങളായി സഭകൾക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റുധാരണകളും ആശയക്കുഴപ്പങ്ങളും ദൂരീകരിക്കുന്നതിനായി ആണ് ഡിക്രീ പുറപ്പെടുവിക്കുന്നതെന്നും, കാര്യാലയത്തിന്റെ പ്രീഫെക്ട് ആയ കർദിനാൾ ക്ലോഡിയോ ഗുഗറോറ്റി അറിയിച്ചു.പുതിയ നിബന്ധന പ്രകാരം പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭായിൽ പരിശുദ്ധ ബലി അർപ്പിക്കുബോൾ പരിശുദ്ധ സിംഘാസനത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം, അല്ലാത്ത പക്ഷം അത് നിയമലംഘനം ആയി
കത്തോലിക്കാ സഭയ്ക്ക് 174 പുതിയ രക്തസാക്ഷികൾ
ആഗോള കത്തോലിക്കാ സഭയ്ക്ക് 174 പുതിയ രക്തസാക്ഷികൾ കൂടി ഉണ്ടായിരിക്കുന്നു. ഈ സംഭവം ക്രിസ്തീയ വിശ്വാസത്തിന്റെ ദൃഢതയ്ക്കും, പീഡനങ്ങളെ അതിജീവിച്ച് വിശ്വാസത്തിന് വേണ്ടി നിലകൊണ്ടവരുടെ ഓർമ്മയ്ക്കും ഒരു വലിയ സാക്ഷ്യമാണ്. നാസി ക്യാമ്പുകളിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും ക്രിസ്തുസാക്ഷ്യത്തെപ്രതി രക്തം ചൊരിഞ്ഞ 174 പേരെ സഭയുടെ രക്തസാക്ഷികളായി ലെയോ പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ ധീരരുടെ ഓർമ്മ സഭയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. പുതിയ രക്തസാക്ഷികളിൽ ഭൂരിഭാഗവും 20-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന
തൽക്കാലം യുദ്ധവിരാമം ;പശ്ചിമേഷ്യയിൽ ശാന്തി
ടെൽ അവീവ്:പന്ത്രണ്ടു ദിവസത്തെ സംഘർഷങ്ങൾക്കു ശേഷം പശ്ചിമേഷ്യ സമാധാനത്തിലേക്ക് .എന്നാൽ ഇസ്രയേലും ഇറാനും നടത്തിയ പ്രസ്താവനകളിൽ വിജയം തങ്ങൾക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു . ഇറാനെതിരേ ചരിത്രവിജയം നേടിയെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ വിജയം തലമുറകളോളം ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡൻറ് അറിയിച്ചത്.ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിർത്താൽ കനത്ത പിഴ നൽകേണ്ടി