- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Browsing: SPORTS
മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.
ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തർ ദേശീയ ടീമിൽ ഇടം നേടി.
എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിന്റെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വരാപ്പുഴ അതിരൂപത ക്ലബ്ബ് സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ മെമ്മോറിയൽ പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ്
തൃശൂർ കെ.സി. വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബെസലിക്ക കെ.സി. വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും കോട്ടപ്പുറം കെ.സി. വൈ. എം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം.
50 കി.ഗ്രാം കേഡറ്റ് ഭാരവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അറ്റ്ലിൻ അഭിമാനകരമായ ഈ നേട്ടം കരസ്തമാക്കിയത്.
തിങ്കളാഴ്ച ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഇതിഹാസ താരവും മുന്‍ നായകനുമാ എംഎസ് ധോണിയുടെ പരിക്ക്.
അഹമ്മദാബാദ്: ചരിത്രം തിരുത്തി, ചരിത്രം രചിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായി രണ്ടാം…
അവസാന ഓവറിലെ രണ്ടാമത്തെ പന്തിനെ ബൗണ്ടറി പായിച്ചു വിജയ റൺ നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു ക്രീസിൽ മുട്ടിൽ നിന്ന് ആകാശത്തേക്ക് കണ്ണുകളുയർത്തി കുരിശു വരച്ചു കൈകകൾ കൂപ്പി ദൈവത്തിന് നന്ദി അർപ്പിച്ചു. കാലത്തിന്റെ കാവ്യ നീതിപോലെ അനേകം തടസ്സങ്ങൾക്കും തിരസ്‌ക്കാരങ്ങൾക്കും ഒടുവിൽ തഴഞ്ഞു സൈഡ് ബെഞ്ചിൽ ഇരുത്തിയവർ തന്നെ തലകുനിച്ചു തോളിലേറ്റാൻ ഇടയാക്കിയതിനു സഞ്ജു നന്ദി അർപ്പിച്ചത് സർവ്വശക്തനായ ദൈവത്തിനു.
വോളിബോള്‍ എന്ന കളിയില്‍ ഉയരം ഒരു അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നു. നെറ്റിനു മുകളില്‍ ചാടി പന്ത് മറുകോര്‍ട്ടിലേക്ക് അടിച്ചിരുത്താന്‍, പ്രതിരോധഭിത്തികളെ മറികടക്കാന്‍, ശരീരഘടനയെന്ന ആയുധം അനിവാര്യമാണെന്ന ധാരണ കളിയുലകത്ത് പതിഞ്ഞതാണ്. എന്നാല്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ഒരു പെണ്‍കുട്ടി ആ പാരമ്പര്യവിശ്വാസത്തെ തന്റെ പവര്‍ അറ്റാക്കുകളാലും ജംപ് സര്‍വീസുകളാലും ചോദ്യം ചെയ്തപ്പോള്‍, ഇന്ത്യന്‍ വനിതാ വോളിബോളിന് ഒരു പുതിയ മുഖമുദ്ര ലഭിച്ചു. ആ പേര് അനു ജേക്കബ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
