Browsing: Movies

പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ‘ക്ലെബർ മെൻഡോൻസ ഫിലോ’ ഒരുക്കിയ ചിത്രമാണ് ‘ദി സീക്രട്ട് ഏജന്റ്’. ലോകപ്രശസ്തമായ ‘നാർക്കോസ്’ (Narcos) സീരീസിലെ ‘പാബ്ലോ എസ്കോബാർ’ ആയി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘വാഗ്നർ മൗറ’ (Wagner Moura) ആണ് ഇതിൽ കേന്ദ്രകഥാപാത്രമായ ‘മാർസെലോ’യെ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം വെറുമൊരു കായിക സിനിമ മാത്രമല്ല; മറിച്ച് അത് ഫാസിസത്തിനെതിരെയുള്ള മനുഷ്യന്റെ അതിജീവനത്തിന്റെയും, ഫുട്ബോൾ എന്ന കളിയുടെ അന്തർലീനമായ സ്വാതന്ത്ര്യ ബോധത്തിന്റെയും ഉജ്ജ്വലമായ ആവിഷ്കാരമാണ്. മൈക്കൽ കെയ്ൻ, സിൽവെസ്റ്റർ സ്റ്റാലോൺ എന്നിവർക്കൊപ്പം ഫുട്ബോൾ ചക്രവർത്തി പെലെ, ബോബി മൂർ തുടങ്ങിയ യഥാർത്ഥ കായിക പ്രതിഭകൾ അണിനിരന്ന ഈ ചിത്രം സിനിമാ-ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഒരു വിസ്മയമായി നിലകൊള്ളുന്നു.

ഭാഷയും മതവും രാജ്യാതിർത്തികളും മറികടന്ന് മനുഷ്യർ തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നും, ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം എങ്ങനെ പരസ്പരം തിരിച്ചറിയുന്നു എന്നും വളരെ ലളിതമായി സിനിമ പറഞ്ഞുതരുന്നു.

ലെബനൻ എന്ന രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക തകർച്ചയുടെയും പാരിസ്ഥിതിക അഴിമതിയുടെയും നേർച്ചിത്രമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വർഗ്ഗത്തിലേക്ക് ഭരണകൂടത്തിന്റെ മാലിന്യങ്ങൾ ഇരച്ചുകയറുമ്പോൾ സംഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളെ ഈ ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.

‘ദി ഡിവൈൻ കോമഡി’ (The Divine Comedy) എന്ന മഹാകാവ്യത്തെ അടിസ്ഥാനമാക്കി നിക്ക് തോഷെസ് എഴുതിയ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ‘ഇൻ ദി ഹാൻഡ് ഓഫ് ഡാന്റെ’.

കലാജീവിതത്തിലെ പരാജയങ്ങളെയും മനുഷ്യസഹജമായ കാപട്യങ്ങളെ ബ്ലാക്ക് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി. കേവലം ഒരു പരാജയപ്പെട്ട കലാകാരന്റെ കഥ മാത്രമല്ല; ആധുനിക ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ നേർക്കാഴ്ചയും, കലയുടെ വിപണന വൽക്കരണത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവുമാണ് ഹാസ്യവും ട്രാജഡിയും ഒരേ അളവിൽ ചേർത്തുവെച്ച ഈ ചിത്രം.

രോഗബാധിതരായ മാതാപിതാക്കളെ നോക്കുന്ന മക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അച്ഛനെ അത്രയധികം സ്നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ, സ്വന്തം ജീവിതം പോലും ജീവിക്കാൻ കഴിയാതെ ആൻ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ കണ്ണുനിറയ്ക്കും.

മിഡ്‌സോമര്‍.’ 2019ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, കത്തുന്ന സൂര്യപ്രകാശത്തിലും മനോഹരമായ തോട്ടങ്ങള്‍ക്കിടയിലും ഒരു ഭീകരസ്വപ്നം എങ്ങനെ നെയ്യാമെന്ന് കാണിച്ചുതരുന്നു

അഭയാര്‍ഥിത്വവും കുടിയേറ്റവും മനുഷ്യചരിത്രത്തിന്റെ സ്ഥിരസാന്നിധ്യങ്ങളാണ്. യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ പീഡനങ്ങളും മനുഷ്യരെ അവരുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമ്പോള്‍, പുതിയ ദേശങ്ങള്‍ പുതിയ വാഗ്ദാനങ്ങളായി പ്രത്യക്ഷപ്പെടുന്നു

മൈ ഫാദര്‍ ആന്‍ഡ് മൈ സണ്‍ എന്ന ടര്‍ക്കിഷ് ചിത്രം കുടുംബം, സ്‌നേഹം, ക്ഷമ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചയാണ്. വളരെ ലളിതവും എന്നാല്‍ ശക്തമായതുമായ രീതിയില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളില്‍
ഒന്നാണിത്. ടര്‍ക്കിഷ് സംസ്‌കാരത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ഒരു കാഴ്ചക്കാരന് പോലും അതിലെ കഥാപാത്രങ്ങളുമായും അവരുടെ പോരാട്ടങ്ങളുമായും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും.