- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
Browsing: international
2026-നെ ‘കുട്ടികളുടെ വർഷം’ ആയി ആചരിക്കാൻ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്–റാവൽപിണ്ടി അതിരൂപത തീരുമാനിച്ചു.
ആഭ്യന്തര യുദ്ധവും കടുത്ത മാനുഷിക പ്രതിസന്ധിയും തുടരുന്ന മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ കലൈ രൂപതയിൽ വിശുദ്ധ പാട്രിക്കിന്റെ നാമധേയത്തിൽ പുതിയ ഇടവക സ്ഥാപിച്ചത് വിശ്വാസ സമൂഹത്തിന് വലിയ പ്രത്യാശയുടെ സന്ദേശമായി.
പാപ്പയുടെ ഔദ്യോഗിക മൈറ്റർ (ബിഷപ്പുമാർ ധരിക്കുന്ന ശിരോവസ്ത്രം) നിർമാണത്തിൽ മലയാളി വൈദികന്റെ സാന്നിധ്യം ശ്രദ്ധേയമായി. തൃശൂർ കോലഴി സെന്റ് ബെനഡിക്ട് ഇടവകാംഗവും സി.പി.ഐ.
ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ആയിരം ദിവസം പിന്നിടുമ്പോഴും പ്രദേശത്തെ ജനങ്ങൾ കടുത്ത മാനുഷിക ദുരിതങ്ങൾ നേരിടുകയാണെന്ന് ഗാസാ തിരുഹൃദയ ദേവാലയ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു.
നിർമ്മിത ബുദ്ധി മനുഷ്യരാശിക്ക് വലിയ സാധ്യതകൾ തുറന്നുകൊടുക്കുമ്പോഴും അതിന്റെ ഉപയോഗം മനുഷ്യന്റെ ധാർമ്മികബോധത്തിനും ഉത്തരവാദിത്വത്തിനും കീഴിലായിരിക്കണമെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ പറഞ്ഞു.
എസ്‌തേലിയിലെ ദിവ്യബലിക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും നാടുകടത്തപ്പെട്ട വൈദികർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ബിഷപ് ആഹ്വാനം ചെയ്തത്.
ചൈനയിലെ പ്രമുഖ അനൗദ്യോഗിക പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ സിയോൺ ചർച്ച് രാജ്യത്തെ ക്രൈസ്തവ വിശ്വാസവ്യാപനത്തിന്റെ ശ്രദ്ധേയ ഉദാഹരണമായി തുടരുന്നു
ഫിലാഡൽഫിയ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ തീർഥാടനം (നാഷണൽ…
വിയറ്റ്നാമില്‍ ചരിത്രനിമിഷം; ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
വിയറ്റ്‌നാമിന്റെ സഭാചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നു.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി കത്തോലിക്ക വൈദികനായ ഫാ. മിഥുൻ ജോസഫ് ഫ്രാൻസിസ്, എസ്.ജെ
Subscribe to Updates
Get the latest creative news from FooBar about art, design and business.
