- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
Browsing: international
നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള ദാഹമാണ് യുവജനങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും ആ ദാഹം ക്രിസ്തുവിൽ നിറവേറുന്നതാണെന്നും ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു.
ഗാസാ മുനമ്പിലെ തിരുക്കുടുംബ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർഥിച്ചും പ്രത്യേക ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു.
സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ റഫറി ഉപയോഗിച്ച വിസിലിൽ ഘടിപ്പിച്ചിരുന്ന ചെറിയ വെള്ളി കുരിശുരൂപം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ബാൽദിയ നഗരത്തിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ആക്രമണഭീഷണി നേരിട്ട ക്രൈസ്തവകുടുംബം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടതായി പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു.
കിഴക്കൻ ആഫ്രിക്കയിൽ രൂക്ഷമായ ഭക്ഷ്യ-പോഷകാഹാര പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ കാത്തലിക് റിലീഫ് സർവീസസിന് (CRS) 235 ദശലക്ഷം ഡോളർ (ഏകദേശം 2,000 കോടി രൂപ) അനുവദിച്ച് അമേരിക്കൻ ഭരണകൂടം.
രാജ്യത്തിന്റെ നിയമ-ധാര്‍മ്മിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്ന ബില്ലിനെതിരെ കത്തോലിക്കാ സഭയും വിവിധ ആരോഗ്യ സംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
യുദ്ധവും തീവ്രവാദ ആക്രമണങ്ങളും മൂലം നാശനഷ്ടമേറ്റ ക്രൈസ്തവ പൈതൃക കേന്ദ്രങ്ങളും ദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിന് പുതിയ പദ്ധതിക്ക് ഇറാഖ് സര്‍ക്കാര്‍ തുടക്കമിട്ടു.
ഈ ലോകത്തിലേക്ക് ഒന്നും നാം കൊണ്ടുവന്നിട്ടില്ലെന്നും ഒന്നും കൊണ്ടുപോകുകയില്ലെന്നും കൂട്ടിച്ചേർത്തു . അപ്രതീക്ഷിതമായി കടന്നുവന്ന വിപത്തിലും പതറാത്ത ദൈവാശ്രയത്വത്തിന്റെ പ്രതിഫലനമായി മാറുകയാണ് ഫാ കൃപയുടെ വാക്കുകൾ
കത്തോലിക്കാ പോഡ്കാസ്റ്റുകൾ, ഭക്തിഗാനങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കമാണ് നിലവിൽ പ്ലാറ്റ്ഫോമിൽ ലഭ്യമായിരിക്കുന്നത്.
2026-നെ ‘കുട്ടികളുടെ വർഷം’ ആയി ആചരിക്കാൻ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്–റാവൽപിണ്ടി അതിരൂപത തീരുമാനിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
