അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

Read More

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.

വാഹന അപകടത്തിൽ അഞ്ച് കന്യസ്ത്രീകൾ മരണപ്പെട്ടു. ഇതിൽ പത്തുപറമ്പ് ഡി.എസ്.എസ് കോൺവെന്റിന്റെ (DSS convent) സ്ഥാപകയായ മദർ പേട്ര (Mother Petra – ജർമ്മനിയിൽ നിന്നുള്ള കന്യാസ്ത്രീ) ഉൾപ്പെടെ 5 കന്യാസ്ത്രീകളും ഉണ്ടായിരുന്നു.

കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ രണ്ട്, മൂന്ന്, നാല് തിയ്യതികളിലായി കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പി.ഒ.സിയില്‍ നടന്നു.

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം.

OBITUARY

PAKSHAM

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.

തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെയും ബംഗാള്‍!

നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.

CHURCH

തൃശൂർ കെ.സി. വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബെസലിക്ക കെ.സി. വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും കോട്ടപ്പുറം കെ.സി. വൈ. എം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

Read More

മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.

കുടുംബാംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ പോലും ഓരോരുത്തരും തങ്ങളുടെ മൊബൈല്‍ സ്‌ക്രീനുകളിലെ എഐ നിര്‍ദ്ദേശിക്കുന്ന വീഡിയോകളിലും ഗെയിമുകളിലും മുഴുകുന്നത് സങ്കടകരമായ കാഴ്ചയാണ്. അതിനാല്‍ ഡിജിറ്റല്‍ സമയവും കുടുംബ സമയവും നിശ്ചയിച്ച് വേര്‍തിരിക്കുന്നത് നല്ലതാണ്..

BOOKS

സാഹിത്യചരിത്രത്തില്‍ വിവാദങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു നോവലിന്റെ ആശയവും കഥാപശ്ചാത്തലവും മറ്റൊരു നോവലില്‍ പുനരാവിഷ്‌കരിക്കപ്പെട്ടുവെന്ന ആരോപണം ഉയരുമ്പോള്‍ അത് വെറും സാഹിത്യചര്‍ച്ചയുടെ പരിധിയില്‍ നില്‍ക്കാറില്ല.

Read More

ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്.

എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില്‍ മറന്നുപോയ അനവധി ഓര്‍മകള്‍ പതുക്കെ കണ്ണുതുറക്കുകയാണ്.

MOVIES

കലാജീവിതത്തിലെ പരാജയങ്ങളെയും മനുഷ്യസഹജമായ കാപട്യങ്ങളെ ബ്ലാക്ക് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി. കേവലം ഒരു പരാജയപ്പെട്ട കലാകാരന്റെ കഥ മാത്രമല്ല; ആധുനിക ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ നേർക്കാഴ്ചയും, കലയുടെ വിപണന വൽക്കരണത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവുമാണ് ഹാസ്യവും ട്രാജഡിയും ഒരേ അളവിൽ ചേർത്തുവെച്ച ഈ ചിത്രം.

Read More

രോഗബാധിതരായ മാതാപിതാക്കളെ നോക്കുന്ന മക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അച്ഛനെ അത്രയധികം സ്നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ, സ്വന്തം ജീവിതം പോലും ജീവിക്കാൻ കഴിയാതെ ആൻ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ കണ്ണുനിറയ്ക്കും.

മിഡ്‌സോമര്‍.’ 2019ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, കത്തുന്ന സൂര്യപ്രകാശത്തിലും മനോഹരമായ തോട്ടങ്ങള്‍ക്കിടയിലും ഒരു ഭീകരസ്വപ്നം എങ്ങനെ നെയ്യാമെന്ന് കാണിച്ചുതരുന്നു

അഭയാര്‍ഥിത്വവും കുടിയേറ്റവും മനുഷ്യചരിത്രത്തിന്റെ സ്ഥിരസാന്നിധ്യങ്ങളാണ്. യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ പീഡനങ്ങളും മനുഷ്യരെ അവരുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമ്പോള്‍, പുതിയ ദേശങ്ങള്‍ പുതിയ വാഗ്ദാനങ്ങളായി പ്രത്യക്ഷപ്പെടുന്നു

കണ്ണൂർ രൂപതയുടെ വരും കാലങ്ങളിലുള്ള ഭാവി പ്രവർത്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്റെ ആദ്യ പടിയായി രൂപതാ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ രൂപത ദർശൻ 2026 എന്ന പരിപാടി കയ്റോസിൽ വച്ച് നടത്തപ്പെട്ടു.

സാങ്കേതികവിപ്ലവം ജീവിക്കുന്ന ആധുനികസമൂഹത്തിന് മുന്നിൽ യുവജന വിദ്യാഭ്യാസം ഏറെ വലിയ പ്രതിസന്ധികളാണ് ഉയർത്തുന്നതെന്നും, എന്നാൽ അവയുടെ മുന്നിലും സഹകരണത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ യുവജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ.

Read More

ലെയോ 14-ാമന്‍ പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമായ ‘ഡിലെക്‌സി ദേ’ -യുടെ പകര്‍പ്പും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.

കലാജീവിതത്തിലെ പരാജയങ്ങളെയും മനുഷ്യസഹജമായ കാപട്യങ്ങളെ ബ്ലാക്ക് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി. കേവലം ഒരു പരാജയപ്പെട്ട കലാകാരന്റെ കഥ മാത്രമല്ല; ആധുനിക ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ നേർക്കാഴ്ചയും, കലയുടെ വിപണന വൽക്കരണത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവുമാണ് ഹാസ്യവും ട്രാജഡിയും ഒരേ അളവിൽ ചേർത്തുവെച്ച ഈ ചിത്രം.

Read More

ആഗോള ജപമാല പ്രാർത്ഥനയുമായി വത്തിക്കാൻ ഗാർഡനിൽ നടക്കുന്ന ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകും

ശ്രദ്ധേയമായി ‘ഹോപ്പ് ഓൺ വീൽസ്’
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന കിഡ്‌സിന്റെ ‘ഹോപ്പ് ഓൺ വീൽസ്’ (Hope on Wheels) മൊബൈൽ മാമോഗ്രഫി ബസിന്റെ സഹകരണത്തോടെയാണ് പരിശോധനകൾ നടക്കുന്നത്.

ഫോർട്ട്കൊച്ചി വൈപ്പിൻ റോറോ സർവീസ് നടത്തിപ്പിൽ നിരന്തരമായി പരാജയപ്പെടുന്ന കൊച്ചി കോർപ്പറേഷൻ, റോ റോ സർവീസ് നടത്തിപ്പിൽ നിന്നും പിന്മാറണം എന്നും, നടത്തിപ്പിന്റെ ചുമതല കൊച്ചി വാട്ടർ മെട്രോയെ ഏൽപ്പിച്ചു യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും കെ.എൽ.സി.എ

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!