അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

ഡല്‍ഹി ജന്തര്‍ മന്തറില്‍ കേവലം 36 ദിവസം നീണ്ട യുവജനസഞ്ചയപ്രക്ഷോഭത്തിലൂടെ, ചെറുത്തുനില്‍പ്പിന്റെ സഹനസമരത്തിലൂടെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ‘ജെന്‍സി’ കൂട്ടായ്മ സമകാലിക ഇന്ത്യന്‍ രാഷ് ട്രീയത്തിലെ ഏറ്റവും സര്‍ഗാത്മകവും വിധ്വംസകവുമായ വിഗ്രഹഭഞ്ജനത്തിന് കളമൊരുക്കി.

Read More

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലീങ്ങള്‍ക്കായി പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റില്‍ പാകിസ്ഥാന്‍ രൂപംകൊണ്ടത്.ലോകരാഷ്ട്ര ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ പ്രത്യേകത ഈ പുതിയ രാജ്യത്തിനുണ്ടായിരുന്നു.

വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ ജൂലൈ 29-ന് അഭിഷിക്തനായി.

സാങ്കേതികവിദ്യകളും പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയും (AI) മനുഷ്യാന്തസ്സ് സംരക്ഷിക്കുകയും സത്യത്തിന്റെയും നന്മയുടെയും സേവനത്തിനായി ഉപയോഗിക്കപ്പെടുകയും വേണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു.

ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ വത്തിക്കാനിലെ അതിപുരാതനവും വിഖ്യാതവുമായ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും പരമോന്നത ബഹുമതിയായ “സുമ്മ കും ലൗഡേ” (Summa Cum Laude)-യ്ക്ക് അർഹത നേടി മിഥുൻ മാർഷൽ ഫ്രാങ്ക് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നു.

കൊച്ചി : പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അവർക്ക് വിദ്യാഭ്യാസവും നിയമപരമായ സുരക്ഷയും മറ്റ് അ ടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ നക്സൽ അനുകൂലികളായി…

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

ഡല്‍ഹി ജന്തര്‍ മന്തറില്‍ കേവലം 36 ദിവസം നീണ്ട യുവജനസഞ്ചയപ്രക്ഷോഭത്തിലൂടെ, ചെറുത്തുനില്‍പ്പിന്റെ സഹനസമരത്തിലൂടെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ‘ജെന്‍സി’ കൂട്ടായ്മ സമകാലിക ഇന്ത്യന്‍ രാഷ് ട്രീയത്തിലെ ഏറ്റവും സര്‍ഗാത്മകവും വിധ്വംസകവുമായ വിഗ്രഹഭഞ്ജനത്തിന് കളമൊരുക്കി.

OBITUARY

PAKSHAM

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലീങ്ങള്‍ക്കായി പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റില്‍ പാകിസ്ഥാന്‍ രൂപംകൊണ്ടത്.ലോകരാഷ്ട്ര ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ പ്രത്യേകത ഈ പുതിയ രാജ്യത്തിനുണ്ടായിരുന്നു.

സ്റ്റേറ്റിന്റെ അവധി പ്രഖ്യാപനം ആസ്വദിച്ച്, സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഉറക്കമിളവ് മുതലാക്കി വേള്‍ഡ് കപ്പ് കണ്ട് ആനന്ദനിര്‍വൃതിയടഞ്ഞ മലയാളി യൗവനത്തെപ്പറ്റി വലിയ തമാശ തോന്നുന്നതായി ചിലരെങ്കിലും പറഞ്ഞു കണ്ടു

കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.

‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.

അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.

CHURCH

ലത്തീന്‍ സഭയ്‌ക്കൊരു പ്രാദേശിക സമിതികേരളത്തിലെ കത്തോലിക്കാ സമൂഹം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടമാണിത്.

Read More

ഈ വൈദിക രൂപത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എറണാകുളം പൊന്നുരുന്നിയിലെ തിയോഫിനച്ചന്‍. ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20.

കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയും ആയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ആണ് 2026 ജൂലൈ 18

‘ഇനി ഒരു യുദ്ധം ഉണ്ടാകരുത്’ എന്ന ദൃഢനിശ്ചയവും, വരുംതലമുറകളെ യുദ്ധക്കെടുതികളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യവുമായിരുന്നു ആ രൂപീകരണത്തിന് പിന്നില്‍.

BOOKS

“വിത്ത് മണ്ണിനടിയിൽ നിശ്ശബ്ദമായി കഴിയുമ്പോൾ പുതിയൊരു ജീവൻ വിരിയുന്നതുപോലെ” എന്ന ആശയത്തിലൂടെ കാത്തിരിപ്പിനെ വ്യാഖ്യാനിക്കുന്ന രീതി നോവലിന്റെ കാവ്യാത്മകമായ ഭാഷയ്ക്ക് ഉദാഹരണമാണ്.

Read More

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.

MOVIES

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ആസ്പദമാക്കിയ ഹ്രസ്വചിത്രം ‘കോൺഫിഡോ’ ജൂലൈ 18 മുതൽ യൂട്യൂബിലൂടെ പ്രദർശനത്തിനെത്തും. വിശുദ്ധ വിൻസെന്റ് ഡി പോളിനെ മുഖ്യകഥാപാത്രമാക്കി പൂർണമായും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ആദ്യ ഹ്രസ്വചിത്രമാണിത്.

‘കിരീടം’ റിലീസ് ചെയ്തിട്ട് 37 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് പ്രയാസം തോന്നും. ഇന്നലെ കണ്ട സിനിമയല്ലേ എന്നു സന്ദേഹിച്ചുപോകും.

ഭൂട്ടാനീസ് സംവിധായകനും ലാമയുമായ ഖയൻസെ നോർബുവിൻറെ (Khyentse Norbu) കന്നിചിത്രമാണ് ‘ദി കപ്പ്’ (The Cup). തിബറ്റൻ ഭാഷയിൽ ‘Phorpa’ എന്നറിയപ്പെടുന്ന ഈ ചിത്രം, ആഗോള സിനിമയിൽ തന്നെ തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരു ദൃശ്യാനുഭവമാണ്.

ലോകപ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ബോസ്‌നിയ & ഹെർസെഗോവിനയിലെ മെഡ്‌ജുഗോറിയിൽ വിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾക്കും ആരാധനാസ്ഥലങ്ങൾക്കും നേരെ അജ്ഞാതരുടെ ആക്രമണം.

Read More

ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വൈദീകനും ഈശോസഭയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഡൽഹിയിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ജെസ്യൂട്ട് സഭയെയും മലയാളി വൈദികനായ ഫാ. എം. കെ. ജോർജിനെയും പരാമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായി.

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ജൂലൈ 20 മുതൽ നടന്ന ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ (FABC) പ്ലീനറി സമ്മേളനം സിനഡൽ പരിവർത്തനത്തിനുള്ള ശക്തമായ ആഹ്വാനവുമായി സമാപിച്ചു.

ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി.എസ്.എസ്.) വൈറ്റില മേഖലയുടെ രജതജൂബിലി സമ്മേളനം തൈക്കൂടം സെന്റ് റാഫേൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

Read More

“സിനഡലിറ്റി ഒരു പരിപാടിയോ ഘടനയോ മാത്രമല്ല, മറിച്ച് ഒരു ആത്മീയ ജീവിതശൈലിയാണ്” എന്ന ലിയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനത്തോടും ചേർന്നുനിൽക്കുന്നതാണ്.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ച് ശ്രദ്ധേയമായി.രൂപതാധ്യക്ഷൻ ഫാ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ മെറിറ്റ് ജേതാക്കൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

Read More

വന്യജീവി ആക്രമണം ഉള്‍പെടെയുള്ള മലയോര ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്കു  പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യുവജന പ്രേഷിത പ്രവർത്തനരംഗത്തും സാമുദായിക-സാംസ്കാരിക മേഖലയിലും നിസ്തുല സംഭാവനകൾ നൽകിയ ഫാ. ഫിർമുസ് കാച്ചപ്പിള്ളിയുടെ 13-ാമത് അനുസ്മരണ സമ്മേളനം ഫാദർ ഫിർമുസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തൈക്കൂടം ഇടവക സി.എൽ.സിയുടെയും വടുതല ലൂർദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ സംഘടിപ്പിച്ചു.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!