അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം എന്ന് എറണാകുളം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ടി ജെ വിനോദ് അഭിപ്രായപ്പെട്ടു.

Read More

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണവും സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി.

കാട്ടാക്കട സിൽവർ ജൂബിലി ലോ കോളേജിലെ ആൻറി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമനങ്ങളിൽ കുറവുണ്ടെന്ന് കണ്ടെത്തിയ നാലായിരത്തിലേറെ തസ്തികളിലേക്ക് പോലും നിയമനം നടത്താൻ നടപടികൾ സ്വീകരിക്കാത്തതും കേരളത്തിലെ ലത്തീൻ ജനവിഭാഗങ്ങളോട് കാണിക്കുന്ന ഐത്തമായി മാത്രമെ കാണാൻ കഴിയൂവെന്നും

ലൂർദ് ആശുപത്രിയുടെ വളർച്ചയ്ക്കും സേവന മികവിനും നൽകിയ അമൂല്യ സംഭാവനകളെ വികാരി ജനറൽ പ്രത്യേകം അനുസ്മരിക്കുകയും, ഫാ. ജോർജ് സെക്വീരയുടെ നേതൃത്വത്തിൽ ആശുപത്രി കൈവരിച്ച പുരോഗതിയെ അഭിനന്ദിക്കുകയും ചെയ്തു.

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്‍സ്റ്റഗ്രാമില്‍ അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്‍സ്റ്റ അനുഗാമികള്‍ 89 ലക്ഷമേയുള്ളൂ!

OBITUARY

PAKSHAM

മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കുന്നതിനായി എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം (ഇത്തവണ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ) ഏര്‍പ്പെടുത്താറുണ്ട്.

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.

തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെയും ബംഗാള്‍!

CHURCH

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.

Read More

കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള  ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.

BOOKS

ജീവിതത്തില്‍ സംഭവിക്കുന്ന സന്തോഷ-ദുഃഖങ്ങളോട് നിരന്തരമായ പരാതിയല്ല, മറിച്ച് നര്‍മ്മബോധത്തോടെയുള്ള പ്രതികരണമാണ് അദ്ദേഹം നല്‍കുന്നത്.

Read More

സാഹിത്യചരിത്രത്തില്‍ വിവാദങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു നോവലിന്റെ ആശയവും കഥാപശ്ചാത്തലവും മറ്റൊരു നോവലില്‍ പുനരാവിഷ്‌കരിക്കപ്പെട്ടുവെന്ന ആരോപണം ഉയരുമ്പോള്‍ അത് വെറും സാഹിത്യചര്‍ച്ചയുടെ പരിധിയില്‍ നില്‍ക്കാറില്ല.

ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്.

MOVIES

ലെബനൻ എന്ന രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക തകർച്ചയുടെയും പാരിസ്ഥിതിക അഴിമതിയുടെയും നേർച്ചിത്രമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വർഗ്ഗത്തിലേക്ക് ഭരണകൂടത്തിന്റെ മാലിന്യങ്ങൾ ഇരച്ചുകയറുമ്പോൾ സംഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളെ ഈ ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.

Read More

‘ദി ഡിവൈൻ കോമഡി’ (The Divine Comedy) എന്ന മഹാകാവ്യത്തെ അടിസ്ഥാനമാക്കി നിക്ക് തോഷെസ് എഴുതിയ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ‘ഇൻ ദി ഹാൻഡ് ഓഫ് ഡാന്റെ’.

കലാജീവിതത്തിലെ പരാജയങ്ങളെയും മനുഷ്യസഹജമായ കാപട്യങ്ങളെ ബ്ലാക്ക് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി. കേവലം ഒരു പരാജയപ്പെട്ട കലാകാരന്റെ കഥ മാത്രമല്ല; ആധുനിക ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ നേർക്കാഴ്ചയും, കലയുടെ വിപണന വൽക്കരണത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവുമാണ് ഹാസ്യവും ട്രാജഡിയും ഒരേ അളവിൽ ചേർത്തുവെച്ച ഈ ചിത്രം.

രോഗബാധിതരായ മാതാപിതാക്കളെ നോക്കുന്ന മക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അച്ഛനെ അത്രയധികം സ്നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ, സ്വന്തം ജീവിതം പോലും ജീവിക്കാൻ കഴിയാതെ ആൻ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ കണ്ണുനിറയ്ക്കും.

വിദ്യാർത്ഥികൾക്ക് അറിവിൻ്റെ അഗ്നി പകർന്നു നൽകുവാൻ ഉതകുന്ന രീതിയിൽ മിഷൻ വീക്ഷണം ആസ്പദമാക്കിയുള്ള പന്തലാണ് ഈ വർഷം നിർമ്മിച്ചത്. ഇതിനായി വിവിധ വർണങ്ങളിലുള്ള 5000 പേനകൾ കൊണ്ട് പന്തലിന്റെ മേൽക്കൂര വർണ്ണാഭമാക്കി.

Read More

60 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിവരുന്ന ‘മധുരം സായന്തനം’ പരിപാടിയുടെ ഭാഗമായി ഈ മാസം പ്രത്യേക ‘ചിരിയോഗ’ (Laughter Yoga) സംഘടിപ്പിക്കുന്നു.

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലനമദ്യ വിരുദ്ധ കമ്മീഷൻ്റെ നേതൃത്വത്തിൽ പൂഴനാട് ഫാത്തിമ നഴ്സറി സ്‌കൂൾ ഹാളിൽ വച്ച് പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – 2026 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു

Read More

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.

ലെബനൻ എന്ന രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക തകർച്ചയുടെയും പാരിസ്ഥിതിക അഴിമതിയുടെയും നേർച്ചിത്രമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വർഗ്ഗത്തിലേക്ക് ഭരണകൂടത്തിന്റെ മാലിന്യങ്ങൾ ഇരച്ചുകയറുമ്പോൾ സംഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളെ ഈ ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.

സെൻറ് പയസ് ടെൻത് കാർമലൈറ്റ് മഞ്ഞുമ്മൽ പ്രൊവിൻസ് അംഗമായ ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് സ്വിറ്റ്സർലൻഡിലെ ഫ്രീബുർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനിയത്തിൽ (Biblical Theology) ഡോക്ടറേറ്റ് (Ph D) ലഭിച്ചു

Read More

കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള  ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

അർണോസ് പാതിരി രചിച്ച പുത്തൻപാന പുന: പ്രകാശനം ചെയ്ത് ജനകീയമായി പ്രചരിപ്പിക്കുന്നതിലും സഭാ ചരിത്ര രംഗത്തും ആൻ്റണി പുത്തൂർ ചാത്തിയാത്ത് വലിയ സേവനമാണ് നല്കിയതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

അരൂർ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ സഭാ നേതൃത്വം അവതരിപ്പിക്കുകയുണ്ടായി, അനുഭവപൂർവ്വമായ പരിഗണന ഉണ്ടാവുമെന്ന് എം.എൽ.എ. പറഞ്ഞു.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!