അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

Read More

കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ കോളജ്, എറണാകുളത്തെ സെന്റ് തെരേസാസ് കോളജ്, ആരംഭിച്ച് 23 വര്‍ഷം കഴിഞ്ഞാണ്, 1948 ജൂലൈയില്‍ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്ന്യാസിനീ സമൂഹം പഴയ മൈസൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗളൂര്‍ നഗരത്തില്‍ മൗണ്ട് കാര്‍മല്‍ കോളജ് സ്ഥാപിച്ചത്.

ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും വഹിക്കുന്ന സ്ഥാനം അതുല്യമാണ്. ക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുന്നതിലും, ആദ്യകാല സഭയെ രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും, വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിലും രണ്ടുപേരും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്.

പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ‘ക്ലെബർ മെൻഡോൻസ ഫിലോ’ ഒരുക്കിയ ചിത്രമാണ് ‘ദി സീക്രട്ട് ഏജന്റ്’. ലോകപ്രശസ്തമായ ‘നാർക്കോസ്’ (Narcos) സീരീസിലെ ‘പാബ്ലോ എസ്കോബാർ’ ആയി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘വാഗ്നർ മൗറ’ (Wagner Moura) ആണ് ഇതിൽ കേന്ദ്രകഥാപാത്രമായ ‘മാർസെലോ’യെ അവതരിപ്പിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിബിൻ മുൻ ദേശീയ വോളിബോൾ താരവുമാണ്

അരൂരിന്റെ വികസന മുരടിപ്പിന് മാറ്റം ഉണ്ടാവണമെന്നും എഴുപുന്ന റെയിൽ ഓവർ ബ്രിഡ്ജ്, കുടിവെള്ളം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങൾ
നിറവേറ്റുന്നതിന് കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?

OBITUARY

PAKSHAM

അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.

കോട്ടയം തെള്ളകം കപ്പുച്ചിന്‍ ആശ്രമത്തില്‍ ഫാദര്‍ ജിനു മാന്തിയലിന്റെ ളോഹ ഈറ്റില്ലമാക്കി ഒരു ബുള്‍ബുള്‍ പക്ഷിയും, അപകടത്തില്‍പ്പെട്ട സ്ത്രീക്ക് നാണം മറക്കാന്‍ നടുറോഡില്‍ വെച്ച് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു നല്‍കിയ തൃപ്പൂണിത്തുറയില്‍ സൈക്കിളിലെ ചായ വില്‍പ്പനക്കാരന്‍ ഷാജിയും ആ കാഴ്ചകളില്‍ പെടുന്നു.

പ്രാര്‍ത്ഥന എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് പ്രകാശത്തെ വരവേല്‍ക്കുന്നതാകണം. പള്ളിമുറ്റങ്ങള്‍ ദൈവത്തിന്റെ സന്നിധി മാത്രമല്ല, മനുഷ്യന്റെ തറവാട് കൂടിയാണ്.

മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കുന്നതിനായി എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം (ഇത്തവണ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ) ഏര്‍പ്പെടുത്താറുണ്ട്.

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

CHURCH

കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

Read More

കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ കോളജ്, എറണാകുളത്തെ സെന്റ് തെരേസാസ് കോളജ്, ആരംഭിച്ച് 23 വര്‍ഷം കഴിഞ്ഞാണ്, 1948 ജൂലൈയില്‍ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്ന്യാസിനീ സമൂഹം പഴയ മൈസൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗളൂര്‍ നഗരത്തില്‍ മൗണ്ട് കാര്‍മല്‍ കോളജ് സ്ഥാപിച്ചത്.

BOOKS

രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.

Read More

സ്‌നേഹത്തിന്റേയും കടപ്പാടിന്റേയും കണ്ണീരോര്‍മകളില്ലാതെ അമ്മമാരെ സ്മരിക്കുന്നവര്‍ കുറവാണ്. ആ പതിവ് സങ്കല്‍പ്പങ്ങള്‍ തകര്‍ത്തുകൊണ്ടാണ് അരുന്ധതീ റോയി തന്റെ അമ്മയായ മേരി റോയിയെ ‘മദര്‍ മേരി കംസ് റ്റു മീ’ എന്ന രചനയില്‍ അടയാളപ്പെടുത്തുന്നത്.

കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്‍കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു.

MOVIES

പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ‘ക്ലെബർ മെൻഡോൻസ ഫിലോ’ ഒരുക്കിയ ചിത്രമാണ് ‘ദി സീക്രട്ട് ഏജന്റ്’. ലോകപ്രശസ്തമായ ‘നാർക്കോസ്’ (Narcos) സീരീസിലെ ‘പാബ്ലോ എസ്കോബാർ’ ആയി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘വാഗ്നർ മൗറ’ (Wagner Moura) ആണ് ഇതിൽ കേന്ദ്രകഥാപാത്രമായ ‘മാർസെലോ’യെ അവതരിപ്പിച്ചിരിക്കുന്നത്.

Read More

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം വെറുമൊരു കായിക സിനിമ മാത്രമല്ല; മറിച്ച് അത് ഫാസിസത്തിനെതിരെയുള്ള മനുഷ്യന്റെ അതിജീവനത്തിന്റെയും, ഫുട്ബോൾ എന്ന കളിയുടെ അന്തർലീനമായ സ്വാതന്ത്ര്യ ബോധത്തിന്റെയും ഉജ്ജ്വലമായ ആവിഷ്കാരമാണ്. മൈക്കൽ കെയ്ൻ, സിൽവെസ്റ്റർ സ്റ്റാലോൺ എന്നിവർക്കൊപ്പം ഫുട്ബോൾ ചക്രവർത്തി പെലെ, ബോബി മൂർ തുടങ്ങിയ യഥാർത്ഥ കായിക പ്രതിഭകൾ അണിനിരന്ന ഈ ചിത്രം സിനിമാ-ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഒരു വിസ്മയമായി നിലകൊള്ളുന്നു.

ഭാഷയും മതവും രാജ്യാതിർത്തികളും മറികടന്ന് മനുഷ്യർ തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നും, ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം എങ്ങനെ പരസ്പരം തിരിച്ചറിയുന്നു എന്നും വളരെ ലളിതമായി സിനിമ പറഞ്ഞുതരുന്നു.

ലെബനൻ എന്ന രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക തകർച്ചയുടെയും പാരിസ്ഥിതിക അഴിമതിയുടെയും നേർച്ചിത്രമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വർഗ്ഗത്തിലേക്ക് ഭരണകൂടത്തിന്റെ മാലിന്യങ്ങൾ ഇരച്ചുകയറുമ്പോൾ സംഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളെ ഈ ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.

അധസ്ഥിതർക്കും പാവപ്പെട്ടവർക്കുമായി പൊരുതിപൊലിഞ്ഞ ആ മഹാ ത്യാഗി നന്മനിറഞ്ഞ മനുഷ്യമനസുകളിൽ എന്നും നീതിസൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു.

Read More

കെ.സി.വൈ.എം കൊല്ലം രൂപതയുടെ “അരികെ – കൂടെയുണ്ട് കെ.സി.വൈ.എം” പദ്ധതിയുടെ രൂപതാതല ഉദ്ഘാടനവും യുവജനദിനാഘോഷവും കെ.സി.വൈ.എം ഭാരതരാജ്ഞി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സും സംയുക്തമായി നിർവഹിച്ചു.

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ‘വിജയോത്സവ് 2026’ ജൂലൈ 5-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.

120 വർഷം പിന്നിട്ട നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റർ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവലിനെപ്പറ്റി വെണ്ടരുത്തി സെയിന്റ് പീറ്റർ ആൻഡ് സെയിന്റ് പോൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.

രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.

Read More

അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.

ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?

വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി

Read More

ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുവായ ചരിത്രത്തോടൊപ്പം റോമൻ കത്തോലിക്കാസഭയുടെയും സമുദായത്തിന്റെയും സത്യസന്ധമായ ചരിത്രവും പാരമ്പര്യവും പഠിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും അവരെ പ്രാപ്തരാക്കുന്നതിന് കെ.എൽസിഎച്ച്.എ പോലുള്ള പ്രസ്ഥാനങ്ങൾ പ്രത്യേക താല്പര്യമെടുക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത സഹായ മെത്രാനും കെഎൽസിഎച്ച്എ മുഖ്യ രക്ഷാധികാരിയുമായ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഹ്വാനം ചെയ്തു.

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന നിലയിൽ ആരംഭിച്ച് ലിയോ പതിനാലാമൻ പാപ്പായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ റോമിൽ ചെലവഴിച്ച വർഷങ്ങളാണ് വീഡിയോയുടെ പ്രമേയം.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!