നയം വ്യക്തമാക്കുന്നു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസുമായുള്ള അഭിമുഖം

രിത്രവസ്തുതകള്‍ ശേഖരിച്ച് ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ ഇന്നിന്റെ കാഴ്ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാരന്മാര്‍ക്കുമുള്ളതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. അത്യപൂര്‍വമായ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂര്‍വികരില്‍ നിന്നു ലഭിച്ച അമൂല്യമായ ഗ്രന്ഥശേഖരങ്ങള്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത പുരാരേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു.

ചരിത്രത്തിന്റെയും ചരിത്രപുസ്തകങ്ങളുടെയും ശാസ്ത്രീയ ഡോക്യുമെന്റേഷന്റെയും പ്രാധാന്യം സമൂഹത്തെ ഓര്‍മിപ്പിക്കുന്നതിന്റെ ഭാഗമായി കെഎല്‍സിഎച്ച്എ 23 ചരിത്രകാരന്മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലായി ചരിത്രഗവേഷണത്തിലും രേഖപ്പെടുത്തലിലും ദീര്‍ഘകാലമായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഒരു വിഷയത്തില്‍ രണ്ടു ഡസനിലധികം പേര്‍ക്ക് പുരസ്‌കാരം നല്‍കിയ അപൂര്‍വ അവാര്‍ഡ്ദാന ചടങ്ങ് മറ്റൊരു ചരിത്രനിമിഷമായി മാറി.

രിത്രവസ്തുതകള്‍ ശേഖരിച്ച് ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ ഇന്നിന്റെ കാഴ്ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാരന്മാര്‍ക്കുമുള്ളതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. അത്യപൂര്‍വമായ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂര്‍വികരില്‍ നിന്നു ലഭിച്ച അമൂല്യമായ ഗ്രന്ഥശേഖരങ്ങള്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത പുരാരേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൊച്ചു പെൺകുട്ടിക്ക്, ദൈവം കനിഞ്ഞരുളിയ ഭാഗ്യം കൊണ്ടു മാത്രം പരിശുദ്ധ പാപ്പായോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഓർമ്മകളാണ്. കത്തീഡ്രൽ ഇടവകാംഗമായ അഡ്വ: ആന്റണി ബെനഡിക്ട് ആണ് അപൂർവ്വ ഭാഗ്യത്തിന്റെ ഈ ഓർമ്മകൾ പങ്കുവെച്ചത്.

24 ന്യൂസ് എന്ന പ്രമുഖ ചാനലില്‍ മുന്‍നിര മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം, കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും മോശമായ ഭാഷയില്‍ വിചാരണ ചെയ്യപ്പെടുന്നു.

നയം വ്യക്തമാക്കുന്നു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസുമായുള്ള അഭിമുഖം

EDITORIAL

ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.

OBITUARY

PAKSHAM

24 ന്യൂസ് എന്ന പ്രമുഖ ചാനലില്‍ മുന്‍നിര മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം, കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും മോശമായ ഭാഷയില്‍ വിചാരണ ചെയ്യപ്പെടുന്നു.

നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സാമൂഹ്യസാംസ്‌കാരിക പരിവര്‍ത്തനങ്ങളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയയുടെ അതിവേഗ വളര്‍ച്ച. ആശയവിനിമയത്തിന്റെ പരമ്പരാഗത മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവയെ മറികടന്ന്, സോഷ്യല്‍ മീഡിയ ഇന്ന് വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ബോധ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

പക്ഷം/ഫാ. സേവ്യര്‍ കുടിയാംശേരി ആമുഖംനാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപറ്റന്‍ രാജു ഒരു ബാഗ് നിറയ ആയുധങ്ങളുമായി എത്തുന്നു. മലപ്പുറം കത്തി തുടങ്ങി വിവിധ ആയുധങ്ങളില്‍…

പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി ടോമിന്റെ ‘ മാതാഹാരി’ ചിത്രത്തിന് മാതാഹാരിയുടെ നൃത്തച്ചുവടുകളുടെ ചലനം പോലും വര്‍ണങ്ങളിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്നില്ലായെന്നതാണ് വാസ്തവം. വൈലോപ്പിള്ളിക്കവിതയിലെ…

CHURCH

ചരിത്രത്തിന്റെയും ചരിത്രപുസ്തകങ്ങളുടെയും ശാസ്ത്രീയ ഡോക്യുമെന്റേഷന്റെയും പ്രാധാന്യം സമൂഹത്തെ ഓര്‍മിപ്പിക്കുന്നതിന്റെ ഭാഗമായി കെഎല്‍സിഎച്ച്എ 23 ചരിത്രകാരന്മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലായി ചരിത്രഗവേഷണത്തിലും രേഖപ്പെടുത്തലിലും ദീര്‍ഘകാലമായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഒരു വിഷയത്തില്‍ രണ്ടു ഡസനിലധികം പേര്‍ക്ക് പുരസ്‌കാരം നല്‍കിയ അപൂര്‍വ അവാര്‍ഡ്ദാന ചടങ്ങ് മറ്റൊരു ചരിത്രനിമിഷമായി മാറി.

വത്തിക്കാനിൽ നിന്നുള്ള വിശ്വാസപ്രബോധനസംബന്ധ മന്ത്രാലയം പരിശുദ്ധ കന്യകമറിയത്തെക്കുറിച്ച് ഒരു പ്രബോധനം പുറപ്പെടുവിച്ചു: മാതർ പോപുലി ഫിഡെലിസ് എ ഡോക്ട്രിനൽ നോട്ട്:
”ഓൺ സം മേരിയൻ ടൈറ്റിൽസ് റിഗാർഡിംഗ് മേരീസ് കോ-ഓപ്പറേഷൻ ഇൻ ദ വർക്ക് ഓഫ് സാൽവേഷൻ” ‘ (വിശ്വസ്തജനത്തിന്റെ മാതാവ്: രക്ഷാകരപ്രവൃത്തിയിൽ മറിയത്തിന്റെ സഹകരണം സംബന്ധിച്ച ചില നാമങ്ങളെക്കറിച്ചുള്ള ഒരു പ്രബോധനക്കുറിപ്പ്) (എംപിഎഫ് എന്ന് തുടർന്ന്). ഈ കുറിപ്പ് 2025 ഒക്ടോബർ ഏഴാം തീയതി പരിശുദ്ധപിതാവ് ലെയോ പാപ്പാ അംഗീകരിച്ചിരുന്നു.

Read More

ണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു.

ഒരു കൊച്ചു പെൺകുട്ടിക്ക്, ദൈവം കനിഞ്ഞരുളിയ ഭാഗ്യം കൊണ്ടു മാത്രം പരിശുദ്ധ പാപ്പായോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഓർമ്മകളാണ്. കത്തീഡ്രൽ ഇടവകാംഗമായ അഡ്വ: ആന്റണി ബെനഡിക്ട് ആണ് അപൂർവ്വ ഭാഗ്യത്തിന്റെ ഈ ഓർമ്മകൾ പങ്കുവെച്ചത്.

പത്താം വയസ്സില്‍ മാന്‍ഡലിനുമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് ചുവടുവച്ച്, ഒരിക്കലും മായാത്ത നിലാവിന്റെ ശോഭയുള്ള ഈണങ്ങള്‍ സമ്മാനിച്ച എസ്.പി. വെങ്കിടേഷ് ഓര്‍മയായി.

BOOKS

മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.

Read More

പുസ്തകം / ബോബന്‍ വരാപ്പുഴ മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍സമൃദ്ധി ചൊരിഞ്ഞു. (സങ്കീര്‍ത്തനം – 65:12 ) അസ്സീസിയിലെ ഫ്രാന്‍സീസും വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ഒന്നിനും മുട്ടില്ലാത്ത സമ്പന്നതയുടെ ഗൃഹങ്ങളിലാണ്…

പുസ്തകം / ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഡയോളജിസ്റ്റുകളില്‍ ഒരാളാണ് ഡോ. ജോര്‍ജ് തയ്യില്‍. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയാണദ്ദേഹം.…

MOVIES

ഹാക്ക് ബോമിന്‍റെ തിരക്കഥയില്‍ ഫാത്തിഹ് അക്വിന്‍ സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ ഒരു ജര്‍മ്മന്‍ ചലച്ചിത്രമാണ് ‘അമ്രം’. ജനസാന്ദ്രത കുറഞ്ഞ അമ്രം എന്ന ജര്‍മ്മന്‍ ദ്വീപില്‍ തിരക്കഥാകൃത്ത് ഹാക്ക് ബോമിന്‍റെ ബാല്യകാലം ആസ്പദമാക്കിയാണ് സിനിമയുടെ ഇതിവൃത്തം

Read More

മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ ഭക്തി പ്രമേയമാക്കിയ ചലചിത്രം ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ ‘ബെൻഡിറ്റോ കൊറാസോൺ’ എന്ന ചിത്രം മെക്സിക്കൻ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി.മെക്സിക്കൻ വൈദികൻ ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉൾപ്പെടെയുള്ളവർ സിനിമയിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമ /ബിജോ സിൽവേരി 2025 മലയാളം സിനിമ-കോടികളുടെ നഷ്ടമെന്ന് നിര്‍മാതാക്കളും ഫിലിം ചേംബറും 2025 ല്‍ മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറും.…

സിനിമ / പ്രൊഫ.ഷാജി ജോസഫ് രസകരമെന്നു പറയട്ടെ, ‘ലിയാരി’ എന്ന പേര് ‘ലിയാര്‍’ എന്ന ശ്മശാനത്തില്‍ നിന്നാണ് വന്നത്. അത് ശ്മശാനങ്ങളില്‍ വളരുന്ന ഒരു മരമാണ്. ഈ…

ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.

Read More

കഴിഞ്ഞ പതിനേഴു വർഷമായി മധ്യപൂർവേഷ്യയിൽ അപ്പസ്തോലിക നൂൺഷ്യോ ആയി സേവനം അനുഷ്ഠിച്ചു വന്നിരുന്ന കർദിനാൾ മാരിയോ സെനാരി, തന്റെ എൺപതാമത്തെ വയസിൽ രാജി സമർപ്പിച്ചു. 2008 മുതൽ ഡമാസ്കസിൽ സേവനം ആരംഭിച്ച ഇദ്ദേഹത്തെ 2016 ലാണ് ഫ്രാൻസിസ് പാപ്പാ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. മധ്യപൂർവേഷ്യയിൽ പ്രത്യേകമായി സിറിയയിൽ തീവ്രമായ നയതന്ത്രപരവും മാനുഷികവുമായ പ്രവർത്തനങ്ങൾ നടത്തിയ ഒരു വ്യക്തിയാണ് കർദിനാൾ സെനാരി.

റോമിലെ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താര ഭിത്തിയിൽ മൈക്കലാഞ്ചലോ വരച്ച വിഖ്യാതമായ ചുവർച്ചിത്രമായ “അന്ത്യവിധി”യുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1536-1541 കാലഘട്ടത്തിൽ പൂർത്തിയാക്കിയതാണ് ഈ ചിത്രം. ഏകദേശം മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും, ഈ ചിത്രത്തിന്റെ പുനരുദ്ധാരണ പണികൾ ആരംഭിക്കുന്നത്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ആധിക്യം, ചിത്രത്തിന്റെ നിറങ്ങൾക്ക് മങ്ങലുകൾ ഏൽപ്പിച്ചതിനാലാണ് ഈ പണികൾ ആവശ്യമായി വന്നതെന്ന്, വത്തിക്കാൻ മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കിഴക്കൻ ഇന്ത്യയിലെ 22 ദശലക്ഷം നിവാസികളുള്ള, കൊൽക്കത്തയിലെ നഗരത്തിൽ, ഏറ്റവും ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ പൂർത്തിയാവുകയാണ്.

ഹാക്ക് ബോമിന്‍റെ തിരക്കഥയില്‍ ഫാത്തിഹ് അക്വിന്‍ സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ ഒരു ജര്‍മ്മന്‍ ചലച്ചിത്രമാണ് ‘അമ്രം’. ജനസാന്ദ്രത കുറഞ്ഞ അമ്രം എന്ന ജര്‍മ്മന്‍ ദ്വീപില്‍ തിരക്കഥാകൃത്ത് ഹാക്ക് ബോമിന്‍റെ ബാല്യകാലം ആസ്പദമാക്കിയാണ് സിനിമയുടെ ഇതിവൃത്തം

Read More

ഇന്നലെ മംഗലപ്പുഴ സെമിനാരിയിൽ വച്ച് മഹാജൂബിലി ഇന്റർ സെമിനാരി ക്വിസ് കോമ്പറ്റിഷൻ നടന്നു. കാർമൽഗിരി സെമിനാരിയെ പ്രതിനിധീകരിച്ച് കൊച്ചി രൂപത അംഗമായ ബ്രദർ ആന്റണി നിഖിലും വരാപ്പുഴ അതിരൂപത അംഗമായ ബ്രദർ എൽട്ടനും പങ്കെടുത്തു.

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.

KLCA പുനലൂർ രൂപതാ ജനറൽ കൗൺസിൽ യോഗം 1-2-2026 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് മരുതിമൂട് ദേവാലയ ഹാളിൽ വച്ച് നടന്നുരാജു G ഭാഗ്യോദയം റിട്ടേണിംഗ് ഓഫീസർറിട്ടേ.ഡെപ്യൂട്ടി കളക്ടർ പൂവം ബേബി സംസ്ഥാന സെക്രട്ടറി നിരീക്ഷകൻബേബി G ഭാഗ്യോദയം സംസ്ഥാന വൈസ്പ്രസിഡൻ്റ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി യോഗത്തിൽ അടുത്ത മൂന്ന് വർഷങ്ങളിലേക്കുള്ള രൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു

Read More

ഇറാഖ് അതിർത്തിയിലെ സിറിയൻ പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെയും ഇസ്ലാമിക് സ്റ്റേറ്റ്സ് ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍. ഇറാഖില്‍ നാശം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നിരവധി പേര്‍ സിറിയൻ ജയിലുകളിൽ കഴിയുന്നുണ്ട്

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.

സെന്റ് തെരേസാസ് ഇക്കണോമിക്സ് വിഭാഗവും ദിവ്യാംഗ്ജൻ സെല്ലും ഈക്വൽ ഓപ്പർച്യൂണിറ്റീസ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജ് ഇൻക്ലൂസിവിറ്റി ഫെസ്റ്റ് – ‘സമന്വയ് 26’ ഫെബ്രുവരി 3-ാം തീയതി നടത്തപ്പെടും.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!