- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
Author: admin
‘പ്രത്യാശയുടെ സിനഡല്‍ തീര്‍ത്ഥാടകര്‍” എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.
വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് കെ എൽ സി ഡബ്ല്യൂ എ സംസ്ഥാന സമിതി.
ഫ്രാൻസിസ് പാപ്പ ലാളിത്യത്തിൻ്റെ പിതാവായിരുന്നു എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് .
മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
എറണാകുളം ലൂർദ് ആശുപത്രിയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ലോക കരൾ ദിനം ആചരിച്ചു.
ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) ന്റെ ആക്ടിങ് ചെയർമാനായി ബെന്നി പാപ്പച്ചനെ തെരഞ്ഞെടുത്തു.
ഏപ്രിൽ മാസം പത്തൊൻപതാം തീയതി, ഞായറാഴ്ച്ച, അംഗോളയിലെ കിലാംബയിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ആയിരുന്നു. അംഗോളൻ തലസ്ഥാനത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പാപ്പായെ, സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികൾ വരവേറ്റത്.
തെക്കൻ ലെബനോനിൽ യേശുവിന്റെ രൂപം തകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ ലോകമെമ്പാടും വ്യാപക പ്രതിഷേധം. ഇസ്രായേൽ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവമാണ് ആഗോള തലത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. ലെബനോനിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രായേൽ സൈന്യത്തിന്റെ പക്കലായിരുന്നു.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ സപ്തതി നിറവിൽ. ആർച്ച് ബിഷപ്പ് ജനിച്ചത് 1956 ഏപ്രിൽ 21 ന് തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്- തസ്യ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി പിറന്ന അദ്ദേഹം 1980 ഡിസംബർ 21നാണ് അന്നത്തെ തൃശൂർ രൂപ താധ്യക്ഷൻ മാർ ജോസഫ് കു ണ്ടുകുളത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്.
മത്സ്യബന്ധന മേഖലയ്ക്ക് മണ്ണെണ്ണ വില വർധന ഇരുട്ടടിയാകുന്നു, മത്സ്യലഭ്യത കുറഞ്ഞതും കയറ്റുമതിയിലെ പ്രതിസന്ധികളും ആഘാതമേൽപ്പിച്ച മത്സ്യബന്ധന മേഖലയിലെ വള്ളങ്ങൾക്കു സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ വില 52.37 രൂപയാണ് ഒറ്റയടിക്കു വർധിച്ചത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി
Subscribe to Updates
Get the latest creative news from FooBar about art, design and business.
