- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
Author: admin
ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ്; അട്ടപ്പാടിയിൽ സന്ദേശ യാത്രയ്ക്ക് തുടക്കം
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നടക്കും.
ജോൺ പോൾ രണ്ടാമൻ പ്രോപ്പഡൂട്ടിക് സെമിനാരിയിൽ 2026-27 അധ്യയന-പരിശീലന വർഷത്തിന് തുടക്കമായി. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ആഘോഷപൂർണമായ ദിവ്യബലിയോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി
ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുവായ ചരിത്രത്തോടൊപ്പം റോമൻ കത്തോലിക്കാസഭയുടെയും സമുദായത്തിന്റെയും സത്യസന്ധമായ ചരിത്രവും പാരമ്പര്യവും പഠിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും അവരെ പ്രാപ്തരാക്കുന്നതിന് കെ.എൽസിഎച്ച്.എ പോലുള്ള പ്രസ്ഥാനങ്ങൾ പ്രത്യേക താല്പര്യമെടുക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത സഹായ മെത്രാനും കെഎൽസിഎച്ച്എ മുഖ്യ രക്ഷാധികാരിയുമായ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഹ്വാനം ചെയ്തു.
2027 ആകുമ്പോൾ തിരുവനന്തപുരം അതിരൂപത സ്ഥാപിതമായിട്ട് 90 വർഷങ്ങൾ പിന്നിടുന്നു.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന നിലയിൽ ആരംഭിച്ച് ലിയോ പതിനാലാമൻ പാപ്പായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ റോമിൽ ചെലവഴിച്ച വർഷങ്ങളാണ് വീഡിയോയുടെ പ്രമേയം.
ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്കും അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കും സുരക്ഷിതമായ താമസവും ആരോഗ്യപരിപാലനവും സ്‌നേഹപൂർവമായ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ശിശുഭവന്റെ പ്രധാന ദൗത്യം.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി കത്തോലിക്ക വൈദികനായ ഫാ. മിഥുൻ ജോസഫ് ഫ്രാൻസിസ്, എസ്.ജെ
മുംബൈ സർവകലാശാലയുടെ സോഷ്യൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് വിഷയത്തിലുള്ള മാസ്റ്റർ ഓഫ് ആർട്സ് (M.A.) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി
Subscribe to Updates
Get the latest creative news from FooBar about art, design and business.
