- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
- കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
- കാരാട് കൊത്തലെങ്കോ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിൽ ഓണാഘോഷം
- ഷൊർണൂർ സ്റ്റേഷനിലെ അഞ്ചുവയസുകാരൻ ഇനി അൾത്താരയിലെ വൈദികൻ; ഫാ. വിവേക് മാർട്ടിന്റെ ജീവിതം കരുണയുടെ സാക്ഷ്യം
Browsing: news
പുരാതനമായ കൊല്ലം രൂപതയുടെ ചരിത്രം ആഗോള കത്തോലിക്കാ സഭാ ചരിത്രത്തോളം പാരമ്പര്യം ഉള്ളതാണ്. എഡി 52ല്‍ കേരളത്തിലെത്തിയ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമ ഏഴു പ്രധാന സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചതായി കണക്കാക്കപ്പെടുന്നു.
വന്ദേമാതരം’ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പേ ഒരു ജനതയുടെ ഹൃദയത്തില്‍ ദേശീയബോധത്തിന്റെ മന്ത്രമായി പതിഞ്ഞിരുന്നു; ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ശബ്ദമായി ആ ദേശീയതയെ പുതിയൊരു അര്‍ത്ഥത്തിലേക്ക് ഉയര്‍ത്തി.
കടലില്‍ കാണാതെ പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏഴു വര്‍ഷം കാത്തിരിക്കണം എന്ന നിയമവ്യവസ്ഥയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്
ഭാരതം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലേക്കു കടക്കുകയാണ്. ഈ 80-ാം സ്വാതന്ത്ര്യദിനം രാഷ്ട്രം നമുക്ക് ഏല്‍പ്പിക്കുന്നത് ഒരു ചരിത്രദൗത്യമാണ്
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും കുട്ടികൾ നേരിടുന്ന അക്രമവും അവകാശലംഘനങ്ങളും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ്.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ലെയോ പതിനാലാമൻ പാപ്പ സുവിശേഷവൽക്കരണ ഡികാസ്റ്ററിയുടെ അംഗമായി നിയമിച്ചു.
പാപ്പായുടെ ‘മഞ്ഞീഫിക്ക ഉമാനിത്താസ്’ (Magnifica Humanitas) എന്ന ചാക്രികലേഖനത്തിലെ രണ്ടാം അധ്യായത്തിലാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാന തത്വങ്ങളും അവയുടെ സമകാലിക പ്രസക്തിയും വിശദീകരിക്കുന്നത്.
ദൈവവിളി ദിനാഘോഷങ്ങളുടെ ഭാഗമായി വൈദികരുടെയും സന്യസ്തരുടെയും വൈദിക വിദ്യാർഥികളുടെയും മാതാപിതാക്കളെ ഓച്ചന്തുരുത്ത് OLPH വിശ്വാസ പരിശീലന കേന്ദ്രം ആദരിച്ചു.
യൂറോപ്പിന്റെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ ക്രിസ്തീയ പാരമ്പര്യം വഹിച്ച പങ്ക് വിസ്മരിക്കരുതെന്ന് നേതാക്കൾ പറഞ്ഞു
സാങ്കേതികവിദ്യയെ ആയുധവത്കരിക്കുന്നതിനു പകരം സമാധാനത്തിനും മനുഷ്യന്റെ അന്തസ്സിന്റെ സംരക്ഷണത്തിനുമായി ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനവുമായി 2027ലെ ആഗോള സമാധാന ദിന സന്ദേശത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു. ജനുവരി ഒന്നിന് ആചരിക്കുന്ന 60-ാമത് ആഗോള സമാധാന ദിനത്തോടനുബന്ധിച്ചാണ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശത്തിന്റെ പ്രമേയം പ്രഖ്യാപിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
