- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിയുടെ രണ്ടാം ദിന പരിപാടികൾ ആരംഭിച്ചു.
പള്ളിപ്പോര്‍ട്ട് സെന്റ് റോക്കീസ് നൃത്ത കലാഭവൻ്റെ
ബാനറിൽ സാബു പുളിക്കത്തറ രചിച്ച് അലക്സ് താളൂപാടത്ത് സംവിധാനം ചെയ്ത
നൃത്ത സംഗീത ചവിട്ടു നാടകത്തിൽ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
വീടുകളിലെത്തി നടത്തുന്ന സന്ദർശനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് മഴക്കാല സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു
‘ഇനി ഒരു യുദ്ധം ഉണ്ടാകരുത്’ എന്ന ദൃഢനിശ്ചയവും, വരുംതലമുറകളെ യുദ്ധക്കെടുതികളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യവുമായിരുന്നു ആ രൂപീകരണത്തിന് പിന്നില്‍.
ലത്തീന്‍ സമുദായം മുന്നോട്ട് വെക്കുന്ന ന്യായമായ അവശ്യങ്ങള്‍ പരിഗണിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കിരീടം’ റിലീസ് ചെയ്തിട്ട് 37 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് പ്രയാസം തോന്നും. ഇന്നലെ കണ്ട സിനിമയല്ലേ എന്നു സന്ദേഹിച്ചുപോകും.
ഭൂട്ടാനീസ് സംവിധായകനും ലാമയുമായ ഖയൻസെ നോർബുവിൻറെ (Khyentse Norbu) കന്നിചിത്രമാണ് ‘ദി കപ്പ്’ (The Cup). തിബറ്റൻ ഭാഷയിൽ ‘Phorpa’ എന്നറിയപ്പെടുന്ന ഈ ചിത്രം, ആഗോള സിനിമയിൽ തന്നെ തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരു ദൃശ്യാനുഭവമാണ്.
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ആഘോഷപൂർവം തുടക്കമായി
‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
