- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
സഭയുടെ എല്ലാ തലങ്ങളിലും അടിമുടി മാറ്റങ്ങളുടെ സൂചന നല്കി കര്‍ദിനാള്‍മാര്‍ക്ക് ലിയോ 14-ാമന്‍ പാപ്പയുടെ കത്ത്.
ശാക്തീകരണം അവസരങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. സ്ഥാപനങ്ങൾ വൈകല്യത്തിന് പകരം കഴിവ് കാണാൻ തയ്യാറാവുമ്പോൾ, അവ വിദ്യാഭ്യാസം നൽകുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നു – അവ വിധിയെ പോലും മാറ്റിയെടുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ 100% കാഴ്ച വൈകല്യമുള്ള ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായി മാറിയ ഒരു യുവതിയെക്കുറിച്ചുള്ള കഥ മാത്രമല്ല എൻ.എൽ. ബെനോ സെഫിന്റെ കഥ.
ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
ഗോവ അതിരൂപതാ കൺവെൻഷനൽ സെന്ററിൽ വെച്ച് നടന്ന ഇന്ത്യയിലെ രൂപതാ പുരോഹിതരുടെ (CDPI) വാർഷിക സമ്മേളനത്തിന്റെ സമാരംഭ കുർബാനയിൽ, പുരോഹിതന്മാർ ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടാനും ആ പരിവർത്തനാത്മക അനുഭവം ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുപോകാനും കർദ്ദിനാൾ ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു.
ഹിന്ദു ആചാരപ്രകാരം നടന്ന ഒരു വിവാഹത്തിൽ വധുവിന്റെ അച്ഛനായി ഫാ. റോയി മാത്യു
KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 4 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവും കായികവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി Kids Athletics Summer Coaching Camp – 26, Session -3 ഓച്ചന്തുരുത്ത് നിത്യസഹായ മാത ഇടവക സഹവികാരി ബഹുമാനപ്പെട്ട ഫാ. മിഥുൻ പോൾ നിത്യസഹായമാതാ ദേവായ മുറ്റത്ത് ഉത്ഘാടനം ചെയ്തു.
“രൂപതാ വൈദികരും ഡിജിറ്റൽ ജീവിതവും” : ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ വാർഷിക സമ്മേളനം നടന്നു.
ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ (CDPI) വാർഷിക സമ്മേളനനം ഗോവ ആർച്ച്‌ഡയോസീസിന്റെ റിനുവൽ സെന്ററിൽ നടന്നു. കാർഡിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്ത
റോമിന്റെ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി ഏപ്രിൽ 13-ന് ഒരു പോസ്റ്റിൽ എഴുതി: “റോം ലിയോ പാപ്പായുമായി അടുത്തുനിൽക്കുന്നു. ഡൊണാൾഡ് ട്രംപ് തന്റെ ഉന്നത ആത്മീയ മജിസ്റ്റീരിയത്തിനും സമാധാനത്തോടുള്ള പ്രതിബദ്ധതയ്ക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യവും സംവേദനക്ഷമതയെയും മനസ്സാക്ഷിയെയും മുറിവേൽപ്പിക്കുന്നതുമാണ്.
ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു
തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
