- പ്രാര്‍ത്ഥനയുടെ പൈതൃകം കുടുംബങ്ങളില്‍ വീണ്ടും സജീവമാക്കണം: ലിയോ പതിനാലാമന്‍ പാപ്പ
- എ.ഐ. സാങ്കേതികവിദ്യയിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം; ‘കോൺഫിഡോ’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു
- കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്
- മധ്യപ്രദേശിൽ കോൺവെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
- ക്യൂബയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്
- ജീവന്റെ സംരക്ഷണത്തിനായി ചെന്നൈയിൽ യുവജനങ്ങളുടെ ശബ്ദമുയർന്നു; മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി
- വിശ്വസാഹോദര്യത്തിന്റെ ഈണം:വി ആർ ദി വേൾഡ്
Browsing: Global News
ആധുനിക ലോകത്ത് സമാധാനവും പരസ്പര ധാരണയും വളർത്തിയെടുക്കാൻ മതങ്ങൾ തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
ആശയവിനിമയ വേദികൾ മനുഷ്യകുടുംബത്തിന്റെ പൊതുനന്മ ഉറപ്പുവരുത്തുന്നതിനും മാനവിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകണമെന്ന് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും കുടിയേറ്റ പ്രതിസന്ധി നേരിടുന്ന മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് 2026”-ൽ പങ്കെടുക്കാൻ ലെയോ പതിനാലാമൻ പാപ്പ ഓഗസ്റ്റ് 6-ന് അസ്സീസി സന്ദർശിക്കും.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികവും ലെയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ജൂബിലി വർഷവും പ്രമാണിച്ച്, ഏഷ്യയിൽ വിശുദ്ധ ഫ്രാൻസിസിന്റെ മാതൃകയിൽ സുവിശേഷം അറിയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിൽ ആദ്യ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും
വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ ജൂലൈ 29-ന് അഭിഷിക്തനായി.
സാങ്കേതികവിദ്യകളും പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയും (AI) മനുഷ്യാന്തസ്സ് സംരക്ഷിക്കുകയും സത്യത്തിന്റെയും നന്മയുടെയും സേവനത്തിനായി ഉപയോഗിക്കപ്പെടുകയും വേണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു.
ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ വത്തിക്കാനിലെ അതിപുരാതനവും വിഖ്യാതവുമായ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും പരമോന്നത ബഹുമതിയായ “സുമ്മ കും ലൗഡേ” (Summa Cum Laude)-യ്ക്ക് അർഹത നേടി മിഥുൻ മാർഷൽ ഫ്രാങ്ക് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നു.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ജൂലൈ 20 മുതൽ നടന്ന ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ (FABC) പ്ലീനറി സമ്മേളനം സിനഡൽ പരിവർത്തനത്തിനുള്ള ശക്തമായ ആഹ്വാനവുമായി സമാപിച്ചു.
വേനൽക്കാല വിശ്രമം പൂർത്തിയാക്കി ലിയോ പതിനാലാമൻ പാപ്പാ ജൂലൈ 27-ന് വത്തിക്കാനിൽ തിരിച്ചെത്തി. ജൂലൈ 5 മുതൽ കസ്തെൽ ഗന്ധോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിച്ചിരുന്ന പാപ്പാ, ഈ ദിവസങ്ങൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാറ്റിവെക്കുന്നതാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
