- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.
നിയമപ്രശ്‌നങ്ങളിലും ഉദ്യോഗസ്ഥ ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്ന വർക്ക് വഴികാട്ടിയായി ഡി ആന്റ് പി ലീഗല്‍ പനാസിയ.
ലിയോ പാപ്പായുടെ മാധ്യമ ദിന സന്ദേശമായ മനുഷ്യമുഖവും ഗബ്ദവും സംരക്ഷിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മുഖ്യപ്രഭാഷണം നടത്തി.
:ഓച്ചന്തുരുത്ത് കുരിശിങ്കൽ കെ എൽ സി എ യൂണിറ്റ് ഇടവകയിലെ അധ്യാപകരെ ആദരിച്ചു.
ഡിജിറ്റൽ കാലഘട്ടത്തിലെ കുട്ടികളുടെയും കൗമാരക്കരുടെയും മാനസികാരോഗ്യ സംബന്ധമായ വസ്തുതകളാണ് സമ്മേളന വിഷയം.
സമൂഹത്തെ നന്മയിൽ വളർത്തുവാനുള്ള കടമയാണ് വിശ്വസപരിശീലകർ
നിർവ്വഹിക്കേണ്ടതെന്ന് കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി
കോൺഗ്രസ് പാർട്ടിയിൽ നിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഡമായ തുടക്കം.കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചവരാണ് ലത്തീൻ കത്തോലിക്കർ. എന്നിട്ടും പുതിയ മന്തി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി ലത്തീൻ സമുദായ അംഗത്തെ ഉൾപെടുത്താത്ത കോൺഗ്രസ്സ് പാർട്ടിയുടെ നടപടി നിരാശജനകമെന്ന് ലത്തീൻ കത്തോലിക്കരുടെ ഏകോപന സമിതിയായ കെആർഎൽസിസി പ്രതികരിച്ചു.അധികാരത്തിൽ അർഹവും നീതിപൂർവ്വമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കോഴിക്കോട് നടന്ന കെആർഎൽസിസിയുടെ രജതജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസരംഗത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സമർപ്പണബോധത്തെയും സേവനമനോഭാവത്തെയും ചടങ്ങിൽ അനുസ്മരിച്ചു.
സ്‌കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, യൂണിസെഫ്
Subscribe to Updates
Get the latest creative news from FooBar about art, design and business.
