കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഡമായ തുടക്കം.
കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചവരാണ് ലത്തീൻ കത്തോലിക്കർ. എന്നിട്ടും പുതിയ മന്തി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി ലത്തീൻ സമുദായ അംഗത്തെ ഉൾപെടുത്താത്ത കോൺഗ്രസ്സ് പാർട്ടിയുടെ നടപടി നിരാശജനകമെന്ന് ലത്തീൻ കത്തോലിക്കരുടെ ഏകോപന സമിതിയായ കെആർഎൽസിസി പ്രതികരിച്ചു.
അധികാരത്തിൽ അർഹവും നീതിപൂർവ്വമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കോഴിക്കോട് നടന്ന കെആർഎൽസിസിയുടെ രജതജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
Trending
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം

