- നവീകരണത്തിന്റെ സൂനഹദോസുകള്‍
- അമേരിക്കയിലെ സ്വാതന്ത്ര്യവും ജനവൈവിധ്യവുമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ
- സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’; പേരുമാറ്റം കർശനമായി നടപ്പാക്കാൻ നിർദേശം
- ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരുവനന്തപുരം സ്വദേശി ബിജോയ് വർഗീസ്
- രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു
- ഇരമ്പമൊന്നു കേട്ടുവോ, വിളിക്കയാണ് തെരുവുകള്‍
- മാ മദനി
- ചൈനയിലെ ബാമെങ് രൂപതയുടെ സഹായമെത്രാനായി ബിഷപ്പ് ദുവാൻ യോങ്കുൻ അഭിഷിക്തനായി
Browsing: history
ക്രൈസ്തവ സഭയുടെയും മധ്യകാല യൂറോപ്പിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും രക്തരൂക്ഷിതവുമായ അധ്യായങ്ങളിലൊന്നാണ് കുരിശുയുദ്ധങ്ങള്‍ (ക്രൂസേഡ്സ്).
കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന് അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു.
ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ഒന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്രൈസ്തവസഭയുടെ ചരിത്രം ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള അധ്യായങ്ങളിലൊന്നാണ്. ആദ്യകാലത്ത് റോമന്‍ സാമ്രാജ്യത്തില്‍ കടുത്ത മതപീഡനങ്ങള്‍ നേരിട്ട ക്രൈസ്തവര്‍, ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ സാമ്രാജ്യത്തിന്റെ അംഗീകാരം നേടിയെടുക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ സെന്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിലിന് കൈമാറി .
ആദിമ ക്രൈസ്തവ സഭയുടെ (ഏകദേശം എ.ഡി. 30 മുതല്‍ 313 വരെ) ഉത്ഭവത്തെയും, അതിന്റെ വളര്‍ച്ചയെയും, ആ കാലഘട്ടത്തില്‍ വിശ്വാസികള്‍ നേരിട്ട കഠിനമായ പീഡനങ്ങളെയും വിശകലനം ചെയ്യുന്ന ചരിത്രപരമായ ലേഖനം.
കൊച്ചി : പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ പുതുതലമുറക്ക് പകർന്നു കൊടുക്കുവാനും…
ഈജിപ്തുകാരുടെ വിശ്വാസപ്രകാരം ആത്മാവ് മരണത്തിനു ശേഷം ശരീരത്തിലേക്ക് മടങ്ങിവരുന്നു.
അതിനാല്‍ ശരീരം നശിക്കാതെ സൂക്ഷിക്കണം – അതാണ് മമ്മിഫിക്കേഷന്റെ പ്രധാന കാരണം
ചരിത്രം വെറും പുസ്തകങ്ങളില്‍ എഴുതപ്പെട്ടതല്ല, അത് അനുഭവിച്ചവരുടെ ജീവിതത്തിലൂടെയാണ് ലോകം അറിയേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
യേശുവിനെ മിശിഹായായി സ്വീകരിച്ച യഹൂദ
വംശജന്മാരുടെ അനുഭവങ്ങളുമായി ഡോക്യുമെന്ററി ചിത്രം
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ചരിത്രബോധവും ചരിത്രവിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ലത്തീന്‍ ഹയറാര്‍ക്കിയുടെ ആശംസകളോടെയും കേരള ലത്തീന്‍ സഭയുടെ (കെആര്‍എല്‍സിബിസി)അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ പൂര്‍ണ പിന്തുണയോടെയും 1992-ല്‍ മോണ്‍. അലക്സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ചതാണ് കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് (കെഎല്‍സിഎച്ച്എ).
Subscribe to Updates
Get the latest creative news from FooBar about art, design and business.
