- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
Browsing: latest
കെ.സി.വൈ.എം കൊല്ലം രൂപതയുടെ “അരികെ – കൂടെയുണ്ട് കെ.സി.വൈ.എം” പദ്ധതിയുടെ രൂപതാതല ഉദ്ഘാടനവും യുവജനദിനാഘോഷവും കെ.സി.വൈ.എം ഭാരതരാജ്ഞി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സും സംയുക്തമായി നിർവഹിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ‘വിജയോത്സവ് 2026’ ജൂലൈ 5-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.
120 വർഷം പിന്നിട്ട നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റർ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവലിനെപ്പറ്റി വെണ്ടരുത്തി സെയിന്റ് പീറ്റർ ആൻഡ് സെയിന്റ് പോൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.
മനുഷ്യജീവിതത്തോടുള്ള ബഹുമാനം വളർത്താനും ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ ദാനമാണെന്ന ബോധ്യം സമൂഹത്തിൽ ശക്തിപ്പെടുത്താനുമായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു.
വിയറ്റ്നാമില്‍ ചരിത്രനിമിഷം; ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
വിയറ്റ്‌നാമിന്റെ സഭാചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നു.
കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ‘കെയ്‌റോസ് 2026’ ജൂലൈ 5-ന് ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ മുരിക്കാശേരി സെന്റ് മേരീസ് എച്ച്.എസ്.എസ്. വേദിയിൽ നടക്കും. ‘ക്രൈസ്തവ യുവത്വം സമാധാനത്തിന്റെയും നീതിയുടെയും ശബ്ദം’ എന്ന സന്ദേശമാണ് ഇത്തവണത്തെ യുവജന ദിനാഘോഷത്തിന്റെ പ്രമേയം.
വത്തിക്കാൻ സിറ്റി: മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി നടത്തിയ ശ്രദ്ധേയമായ…
കിടപ്പു രോഗികളുടെയും കാൻസർ രോഗികളുടെയും ജോലി ചെയ്യുവാൻ കഴിയില്ലാത്തവരുടെയും മക്കൾക്ക് സ്കൂൾ ആവശ്യത്തിനുള്ള പഠനോപകരണങ്ങൾ സമാഹരിച്ചും നൽകി നർക്കി കുറിപ്പുഴ മരിയ ആഗ്‌നസ് സ്കൂൾ പാലിയേറ്റീവ് ക്ലബ്.
രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.
അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
