- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന ക്രിസ്ത്യൻ പുസ്തക മേള നാളെ വൈകിട്ട് സമാപിക്കും.
പ്രകൃതി ജീവനത്തിന്റെ കഥ പറഞ്ഞ് കാറ്റ് പറഞ്ഞ കഥ നാടകം അരങ്ങിൽ പുതിയ അനുഭവമായി.
വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സാസഹായം ലഭ്യമല്ല.കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
മന്ത്രിസഭയിൽ വേണ്ട പ്രാതിനിത്യം ലഭിക്കാത്തതിലുള്ള ആശങ്കയും സഭ മന്ത്രിയെ അറിയിച്ചു.
തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കൊച്ചി : കേരള രാഷ്ട്രിയ സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആന്റണി ഐസക്കിന്റെ പത്താം ചരമ വാർഷികം മെയ് 26 ന് ആശിർഭവനിൽ വെച്ച് നടക്കും. 1970 മുതൽ സമുദായത്തിനൊപ്പം പ്രവർത്തിച്ചു വന്ന അദ്ദേഹം 1986 ലെ വിശുദ്ധ ജോൺ പോൾ പാപ്പയുടെ സന്ദർശനം, വരാപ്പുഴ അതിരൂപതയുടെ ശാതാബ്തി ആഘോഷ പരിപാടികൾ എന്നിവയുടെ സംഘടകസമിതിയുടെ നേതൃത്വത്തിൽ അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചു. കെ എൽ സി എ സംസ്ഥാന പ്രസിഡന്റായും, കേരള കാത്തലിക് അസോസിയേഷൻ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട് . ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ അനുസ്മരണം ഉദ്ഘാടനം ചെയ്യും. ആന്റണി ഐസക് ഫൗണ്ടേഷൻ പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷതവഹിക്കും.ഹൈബി ഈഡൻ എം എൽ എ, കെ ബാബു, ടി ജെ വിനോദ് എം എൽ എ, ഫാ. എബിജൻ അറക്കൽ, പ്രൊഫ. വി എക്സ് സെബാസ്റ്റ്യൻ, ജോസഫ് ജൂഡ്, സി ഐ റഹ്മാൻ, ഷെറി ജെ തോമസ് എന്നിവർ അനുസ്മരണ…
എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില്‍ മറന്നുപോയ അനവധി ഓര്‍മകള്‍ പതുക്കെ കണ്ണുതുറക്കുകയാണ്.
കേരള ഫുട്‌ബോളിന്റെയും കേരള പോലീസിന്റെയും ഫുട്‌ബോള്‍ നിരയില്‍ നിറഞ്ഞു നിന്ന് മൈതാനങ്ങളെ ആവേശത്തില്‍ ആറാടിച്ച ആന്‍സന്റെ ഫുട്‌ബോള്‍ ജീവിതം, തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിന് സമാനമാണ്.
”കേരളത്തില്‍ ജനാധിപത്യബോധമുള്ള, എല്ലാവര്‍ക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീന്‍ സമുദായ അംഗങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ലഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുഡിഎഫിന് ആയിരുന്നു.
കത്തോലിക്കാ സഭയിലെ വൈദികരും സമര്‍പ്പിതരും സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട അടിയന്തര പാസ്റ്ററല്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇഇആകയുടെ വൊക്കേഷന്‍സ്, സെമിനാരികള്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവര്‍ക്കായുള്ള കമ്മീഷന്‍ (വിഎസ് സിആര്‍) ചെയര്‍മാനും കോഴിക്കോട് അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പുറപ്പെടുവിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
