- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
Author: admin
ലത്തീന്‍ സമുദായം മുന്നോട്ട് വെക്കുന്ന ന്യായമായ അവശ്യങ്ങള്‍ പരിഗണിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കിരീടം’ റിലീസ് ചെയ്തിട്ട് 37 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് പ്രയാസം തോന്നും. ഇന്നലെ കണ്ട സിനിമയല്ലേ എന്നു സന്ദേഹിച്ചുപോകും.
ഭൂട്ടാനീസ് സംവിധായകനും ലാമയുമായ ഖയൻസെ നോർബുവിൻറെ (Khyentse Norbu) കന്നിചിത്രമാണ് ‘ദി കപ്പ്’ (The Cup). തിബറ്റൻ ഭാഷയിൽ ‘Phorpa’ എന്നറിയപ്പെടുന്ന ഈ ചിത്രം, ആഗോള സിനിമയിൽ തന്നെ തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരു ദൃശ്യാനുഭവമാണ്.
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ആഘോഷപൂർവം തുടക്കമായി
‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.
തീവ്ര കാലാവസ്ഥാ സാഹചര്യത്തില്‍ കള്ളാടിയില്‍ പുതിയ തുരങ്കപാത നിര്‍മാണ പ്രദേശത്ത് സംഭവിച്ചത് പ്രകൃതിക്ഷോഭമെന്നതിനെക്കാള്‍ മനുഷ്യകൃതദുരന്തമാണെന്ന് ഭരണാധികാരികള്‍ ആരോപിക്കുമ്പോള്‍ അവിടെ നടന്ന മനുഷ്യക്കുരുതിക്ക് ആരാണ് ഉത്തരം പറയേണ്ടത്?
2026-നെ ‘കുട്ടികളുടെ വർഷം’ ആയി ആചരിക്കാൻ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്–റാവൽപിണ്ടി അതിരൂപത തീരുമാനിച്ചു.
കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിന്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.
ആഭ്യന്തര യുദ്ധവും കടുത്ത മാനുഷിക പ്രതിസന്ധിയും തുടരുന്ന മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ കലൈ രൂപതയിൽ വിശുദ്ധ പാട്രിക്കിന്റെ നാമധേയത്തിൽ പുതിയ ഇടവക സ്ഥാപിച്ചത് വിശ്വാസ സമൂഹത്തിന് വലിയ പ്രത്യാശയുടെ സന്ദേശമായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
