- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
കളഞ്ഞുകിട്ടിയ ഒന്നര പവൻ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാക്കൾക്ക് മാതൃകയായി കെ.സി.വൈ.എം
കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സംഘടിപ്പിച്ച ‘സ്വപ്നച്ചിറക് 2026’ പഠനോപകരണ വിതരണ യജ്ഞം വൻ വിജയമായി പൂർതിയായി.
പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്. സംഗീതത്തോടുള്ള സമര്‍പ്പണത്തിനും കലാസേവനത്തിനും ലഭിച്ച അംഗീകാരങ്ങളായി അടുത്തിടെ എം. കെ. അര്‍ജുനന്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.
ക്രിസ്തു വർഷം 722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ ഈ ബസിലിക്കയിൽ സംരക്ഷിച്ചുവരുന്നു. അതിനാൽ, അഗസ്റ്റീനിയൻ ആത്മീയ പാരമ്പര്യത്തിലുള്ള പാപ്പയ്ക്ക് ഈ സന്ദർശനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
“കളിക്കളത്തിൽ ഞങ്ങൾ കടുത്ത എതിരാളികളാണ്. എന്നാൽ കളി കഴിഞ്ഞാൽ ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണ്; സഹോദരങ്ങളെപ്പോലെയാണ്,” നമേച്ച പറഞ്ഞു. ജീവിതത്തിൽ ലഭിച്ച നന്മകൾക്ക് ദൈവത്തോട് നന്ദി പറയാനും, തങ്ങളുടെ കളിയിലൂടെ യേശു മഹത്വപ്പെടണമെന്ന ആഗ്രഹത്തോടെയുമാണ് തങ്ങൾ ഒന്നിച്ച് പ്രാർത്ഥിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ വളർന്ന ‘ജീസസ് യൂത്ത്’ എന്ന യുവജന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രധാനികളിൽ ഒരാളായിരുന്നു.ആത്മീയ രംഗത്തും യുവജന ശുശ്രൂഷകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിന് വലിയ നഷ്ടമാണ്.
സമഗ്രമായ പഠനങ്ങളെത്തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ ആദ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടതും സന്തോഷകരമാണ്.
കെയര്‍ ഹോം സെന്റിന്റെയും സ്പെഷ്യല്‍ സ്‌കൂളുകളുടെയും ഡയറക്ടറായി ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിലിനെ നിയമിച്ചു
വികസനത്തിനും വിദ്യാഭാസത്തിനും മുൻഗണന നൽകുന്ന നിരവധി പദ്ധതികളാണ് ബജറ്റിലുള്ളത്
സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
