- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
വത്തിക്കാൻ സിറ്റി: മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്ക് അംഗീകാരമായി ലെയോ 14-ാമൻ പാപ്പയ്ക്ക് അമേരിക്കയിലെ പ്രശസ്തമായ ‘ലിബർട്ടി മെഡൽ’ സമ്മാനിച്ചു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ കോൺസ്റ്റിറ്റൂഷൻ സെന്റർ ആണ് ഈ ബഹുമതി നൽകിയത്. ഫിലാഡൽഫിയയിൽ ജൂലൈ 3-ന് നടന്ന ചടങ്ങിൽ വത്തിക്കാനിൽ നിന്ന് തത്സമയ വീഡിയോ സന്ദേശത്തിലൂടെ പാപ്പ പങ്കുചേർന്നു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം രാജ്യത്തിന്റെ സ്ഥാപക മൂല്യങ്ങളായ സ്വാതന്ത്ര്യം, നീതി, മനുഷ്യാവകാശങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. “ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ” എന്ന പ്രാർത്ഥനയോടെയാണ് സന്ദേശം അവസാനിപ്പിച്ചത്. ചടങ്ങിന് മുമ്പ് തന്നെ വത്തിക്കാനിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ പ്രതിനിധികൾ മെഡൽ മാർപാപ്പയ്ക്ക് നേരിട്ട് കൈമാറിയിരുന്നു.
കിടപ്പു രോഗികളുടെയും കാൻസർ രോഗികളുടെയും ജോലി ചെയ്യുവാൻ കഴിയില്ലാത്തവരുടെയും മക്കൾക്ക് സ്കൂൾ ആവശ്യത്തിനുള്ള പഠനോപകരണങ്ങൾ സമാഹരിച്ചും നൽകി നർക്കി കുറിപ്പുഴ മരിയ ആഗ്‌നസ് സ്കൂൾ പാലിയേറ്റീവ് ക്ലബ്.
രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.
അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.
ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ്; അട്ടപ്പാടിയിൽ സന്ദേശ യാത്രയ്ക്ക് തുടക്കം
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നടക്കും.
ജോൺ പോൾ രണ്ടാമൻ പ്രോപ്പഡൂട്ടിക് സെമിനാരിയിൽ 2026-27 അധ്യയന-പരിശീലന വർഷത്തിന് തുടക്കമായി. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ആഘോഷപൂർണമായ ദിവ്യബലിയോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി
ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുവായ ചരിത്രത്തോടൊപ്പം റോമൻ കത്തോലിക്കാസഭയുടെയും സമുദായത്തിന്റെയും സത്യസന്ധമായ ചരിത്രവും പാരമ്പര്യവും പഠിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും അവരെ പ്രാപ്തരാക്കുന്നതിന് കെ.എൽസിഎച്ച്.എ പോലുള്ള പ്രസ്ഥാനങ്ങൾ പ്രത്യേക താല്പര്യമെടുക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത സഹായ മെത്രാനും കെഎൽസിഎച്ച്എ മുഖ്യ രക്ഷാധികാരിയുമായ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഹ്വാനം ചെയ്തു.
2027 ആകുമ്പോൾ തിരുവനന്തപുരം അതിരൂപത സ്ഥാപിതമായിട്ട് 90 വർഷങ്ങൾ പിന്നിടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
