ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 700 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന് യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിപേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന് ശാസ്ത്രജ്ഞന് സൂഫിയാന് തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട് . ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
Trending
- ബിരേൻ സിങിന്റെ രാജി; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി
- വെടിനിർത്തൽ : ഗാസയിലേക്ക് പലസ്തീന്‍കാരുടെ മടക്കം
- ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആര്? പ്രഖ്യാപനം ഇന്നുണ്ടായേക്കും
- സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില
- ബജറ്റിന്മേല് പൊതുചര്‍ച്ച ഇന്നു മുതല്‍
- ഛത്തീസ്ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍: 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു ; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
- കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ
- തെക്കൻ കുരിശുമലയിൽവൈദ്യുതി ലഭ്യമാക്കാൻ ധർണ നടത്തി