ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ഓര്‍മ്മകള്‍ ഇരമ്പുന്ന ഫുട്ബോള്‍ മൈതാനങ്ങളും,കളം നിറഞ്ഞാടിയ കെ.എ.ആന്‍സനും
- ലത്തീന്‍കാര്‍ക്ക് വെറുംവാക്കോ?
- വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയയില്‍ തിരുവസ്ത്രത്തിന്റെഅന്തസ്സ് കാത്തുസൂക്ഷിക്കണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സിസിബിഐ
- നെടുമങ്ങാട് ഫൊറോന ബൈബിൾ കലോത്സവം
- യു ഡി എഫ് സർക്കാരിന് എന്തെളുപ്പം
- കോട്ടപ്പുറം കിഡ്സിൽ ‘ബാഗ് ഓഫ് ഡ്രീംസ്’ സംഘടിപ്പിച്ചു
- കോൺഗ്രസ് ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
- കെ.സി. വൈ.എം കോട്ടപ്പുറം രൂപത 2026 സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

