ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ഫാ. ഡോ. സെലസ്റ്റിൻ; CADAL ഡയറക്ടർ
- പാലായിൽ പുരോഹിതനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; അന്വേഷണവുമായി പോലീസ്
- ശ്രീകാകുളം; പുതിയ ദേവാലയ ആർശീവാദ കർമം നടത്തപ്പെട്ടു
- ഇലക്ഷൻ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ച്, റ്റി സി വൈ എം
- ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി ജീവിക്കാം; കർദിനാൾ ഫിലിപ്പ് നേരി
- സീറോമലബാർ സഭ സമുദായ ശക്തീകരണവർഷം 2026ന് ചങ്ങനാശേരിയിൽ തുടക്കം
- കുടുംബത്തിന്റെ കൊലപാതകത്തിന് ദൃക്സാക്ഷി; കൊലപാതകിയോട് നിരുപാധികം ക്ഷമിച്ച് ഇന്ന് വൈദികൻ
- ക്രൈസ്തവ ഐക്യവാരം: ലിയോ പാപ്പാ ജനുവരി 25-ന് സായാഹ്നപ്രാർത്ഥന നയിക്കും

