Browsing: vatican news

വേനൽക്കാല വിശ്രമം പൂർത്തിയാക്കി ലിയോ പതിനാലാമൻ പാപ്പാ ജൂലൈ 27-ന് വത്തിക്കാനിൽ തിരിച്ചെത്തി. ജൂലൈ 5 മുതൽ കസ്തെൽ ഗന്ധോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിച്ചിരുന്ന പാപ്പാ, ഈ ദിവസങ്ങൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാറ്റിവെക്കുന്നതാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

“സിനഡലിറ്റി ഒരു പരിപാടിയോ ഘടനയോ മാത്രമല്ല, മറിച്ച് ഒരു ആത്മീയ ജീവിതശൈലിയാണ്” എന്ന ലിയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനത്തോടും ചേർന്നുനിൽക്കുന്നതാണ്.

നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള ദാഹമാണ് യുവജനങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും ആ ദാഹം ക്രിസ്തുവിൽ നിറവേറുന്നതാണെന്നും ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതൽ വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ.

കുടുംബജീവിതത്തെക്കുറിച്ചുള്ള അമോറിസ് ലെത്തീത്സ്യയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിനായുള്ള ഔദ്യോഗിക മാർഗരേഖ പ്രസിദ്ധീകരിച്ചു.

വിശുദ്ധ കൊളംബാനോസിന്റെ ജീവിതവും ദൗത്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി തുടരുന്ന കൊളംബാനസ് ദിനാചരണത്തെ പാപ്പ അഭിനന്ദിച്ചു.

പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ്, റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് റോം നഗരത്തില്‍ ചെലവഴിച്ച നിര്‍ണായക വര്‍ഷങ്ങളെ ആസ്പദമാക്കി വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ നിർമിക്കുന്ന ‘ലിയോ ഇന്‍ റോം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യമെന്ററി ചിത്രം ജൂലൈ ഒന്നിന് പുറത്തിറങ്ങും

സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നു

“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്”