- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
Browsing: latest
കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ച്, പാപ്പയുടെ അനുമതിയില്ലാതെ നാല് വൈദികരെ മെത്രാന്മാരായി അഭിഷേകം ചെയ്തതോടെ പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ സഭയുമായുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കി. സ്വിറ്റ്സർലണ്ടിലെ എക്കോണിൽ ഇന്നലെ നടന്ന മെത്രാഭിഷേകച്ചടങ്ങ് കാനോനിക നിയമത്തിന് വിരുദ്ധമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
അദ്ദേഹത്തിന്റെ സാമൂഹിക സേവന രംഗത്തെയും തീരദേശ വികസനത്തെയും മുൻനിർത്തി അദ്ദേഹത്തെ ‘കൊച്ചിയുടെ മഹാശില്പി’ എന്നാണ് അഭിസംബോധന ചെയുന്നത്.
ഓരോ ചികിത്സയും മനുഷ്യ ജീവിതത്തിന്റെ മഹത്വവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പ്രവർത്തിയാണെന്നും പ്രതിസന്ധികളുടെ മുന്നിൽ ഉറച്ചുനിൽക്കുന്ന ശക്തിയുടെ
പ്രതീകങ്ങളായാണ് ഡോക്ടർമാരെ സമൂഹം കാണുന്നതെന്നും എന്നാൽ അവരും ഉത്തരവാദിത്വവും സമ്മർദ്ദവും അനുഭവപ്പെടുന്ന മനുഷ്യരാണെന്നും ഡോക്ടർമാരെ ആദരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെ
1937 ജൂലൈ 1-ന് പിയൂസ് പതിനൊന്നാമൻ പാപ്പാ ‘ഇൻ ഓറ മലബാറിക്കാ’ എന്ന വിജ്ഞാപനത്തിലൂടെ നിലവിൽ വന്ന തിരുവനന്തപുരം രൂപതയുടെ നാൾവഴികൾ ദിവ്യബലി മധ്യേ സ്മരിച്ചു.
കത്തോലിക്ക സർവകലാശാലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന സ്ഥിരം വേദിയായി ഈ സിംപോസിയം വളരണമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചത്.
ഒരു പുഞ്ചിരി കൊണ്ടും കരുതല്‍ നിറഞ്ഞൊരു വാക്കു കൊണ്ടും മനുഷ്യന് പ്രത്യാശ നല്‍കുന്നവരാണ് ഡോക്ടര്‍മാര്‍. ദൈവത്തിന്റെ പ്രതിരൂപങ്ങളായി നാം അവരെ കാണുന്നത് അതുകൊണ്ടാണ്. ജീവന്‍ കാത്തുസൂക്ഷിക്കാന്‍ സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ക്കായി സമര്‍പ്പിച്ച സുദിനമാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം.
ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്.
കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്.
കെ എൽ സി എ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ സി എ മുൻ സംസ്ഥാന ജന. സെക്രട്ടറി ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
