- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
Browsing: kerala
അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ലോകനാഥൻ യാഷ് വാനാണ് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്
കേരള കാത്തോലിക്ക സഭയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഇടവകകളിലും സംഘടിപ്പിച്ച യുവജനദിനാഘോഷത്തിന്റെ ഭാഗമായി ഇറയാംകോട് മൈലംതിരുകുടുംബ ദേവാലയത്തിലെ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനം ആഘോഷിച്ചു
അദ്ദേഹത്തിന്റെ സാമൂഹിക സേവന രംഗത്തെയും തീരദേശ വികസനത്തെയും മുൻനിർത്തി അദ്ദേഹത്തെ ‘കൊച്ചിയുടെ മഹാശില്പി’ എന്നാണ് അഭിസംബോധന ചെയുന്നത്.
ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.
ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം കേരള ലത്തീൻ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്നു.
വ്യാജ മതനിന്ദ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത അന്ധനായ ക്രൈസ്തവ വിശ്വാസി നദീം മാസിഹിനെയാണ് കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
വിര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവു പ്രഖ്യാപിക്കുന്നതിനെതിരെ വർദ്ധിത വീര്യത്തോടെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തിറങ്ങണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിൽ ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ ഉറച്ചുനിന്നു
പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണജനങ്ങൾക്കും താങ്ങാനാവാത്ത ദുരന്തം ആയിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. അഭ്യർത്ഥിച്ചു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികൾക്കെതിരെ ശക്തമായ എതിർപ്പുകൾ നിലനിൽക്കെ, വീണ്ടും സമാനമായ രീതിയിൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ ) ചൂണ്ടിക്കാട്ടി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
