- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
- അമേരിക്ക -ഇറാൻ സമാധാന കരാർ ;സ്വാഗതം ചെയ്ത് പാപ്പ
- അക്ഷരങ്ങളിൽ നിന്ന് അറിവിലേക്ക്; ഡിജിറ്റൽ യുഗത്തിലെ വായന
- ശിശുക്കടത്ത് കേസിൽ നിർണായക വിധി
- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
Browsing: Featured News
മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.
കുടുംബാംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ പോലും ഓരോരുത്തരും തങ്ങളുടെ മൊബൈല്‍ സ്‌ക്രീനുകളിലെ എഐ നിര്‍ദ്ദേശിക്കുന്ന വീഡിയോകളിലും ഗെയിമുകളിലും മുഴുകുന്നത് സങ്കടകരമായ കാഴ്ചയാണ്. അതിനാല്‍ ഡിജിറ്റല്‍ സമയവും കുടുംബ സമയവും നിശ്ചയിച്ച് വേര്‍തിരിക്കുന്നത് നല്ലതാണ്..
വിശുദ്ധ അന്തോണീസിന്റെ നൊവേന കേന്ദ്രങ്ങളിൽ പതിറ്റാണ്ടുകളായി നാനാജാതി മതസ്ഥരായ ലക്ഷങ്ങൾക്ക് ആശ്വാസമേകുന്ന ഗാനം.
കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ കടുത്ത കോടതി അലക്ഷ്യ നടപടികളും നഷ്ടപരിഹാര ബാധ്യതകളും നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവുകള്‍ വെറും കടലാസിലൊതുങ്ങാതെ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.
ഒരു നാടകത്തിനു വേണ്ടി എഴുതിയ ഈ ഗാനം എല്ലാ റീത്തുകളിലും അൻപതു വർഷമായി പാടുന്നു.ഗലീലിയൻ എന്ന നാടകത്തിനു വേണ്ടി എഴുതിയ ഈ വരികൾക്ക് സംഗീതം നൽകിയത് ജോബ് & ജോർജ് സഖ്യമാണ്. അക്കാലത്ത് നാടകങ്ങളിൽ പാട്ടുരംഗം കഴിയുമ്പോൾ കാഴ്ചക്കാർക്ക് പാട്ട് ഇഷ്ട്ടപ്പെട്ടാൽ കുറച്ചുനേരം അവർ കയ്യടിച്ചു കൊണ്ടേയിരിക്കും.
കേരള ഫുട്‌ബോളിന്റെയും കേരള പോലീസിന്റെയും ഫുട്‌ബോള്‍ നിരയില്‍ നിറഞ്ഞു നിന്ന് മൈതാനങ്ങളെ ആവേശത്തില്‍ ആറാടിച്ച ആന്‍സന്റെ ഫുട്‌ബോള്‍ ജീവിതം, തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിന് സമാനമാണ്.
“മുനമ്പം വഖഫ് ഭൂമിയല്ല” എന്നും “മുനമ്പത്തേത്, സർക്കാർ മനസ്സു വച്ചാൽ പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്” എന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ മുൻ പ്രതിപക്ഷ നേതാവ് സർക്കാരിൻ്റെ തലപ്പത്തെത്തുമ്പോൾ എങ്ങനെയാണ് മുനമ്പംകാർ ആഹ്ലാദ നൃത്തം ചവിട്ടാതിരിക്കുക?
ഡോ.ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ തീ,ദൈവ തീ,പരിശുദ്ധാത്മാവ്,തലയിലെത്തി… ബുദ്ധിയിൽ,ഭാഷയിൽആളി… ആത്മാവിൽജ്ഞാനമായ്‌തെളിഞ്ഞ്… നെഞ്ചിൽധൈര്യമായ്‌കത്തി… ഹൃദയത്തിൽസ്നേഹമായ്‌പടർന്ന്… ലോകത്തെഉജ്വലിപ്പിച്ചമഹാദിനം. ഇന്ന്,പെന്തകോസ്താ…
ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്…
പന്ത്രണ്ട് ദ്വീപുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ രൂപതകളെ ഒരേ ലക്ഷ്യത്തിലേക്കും ഒരേ സ്വരത്തിലേക്കും നയിക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തെളിക്കപ്പെട്ട ആ ദീപം ഇന്ന് രജതശോഭയില്‍ പ്രശോഭിച്ചുനില്‍ക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
