ന്യൂഡൽഹി: സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണമെന്നു എൻസിആർടി വിദഗ്ദ സമിതി ശിപാർശ ചെയ്തു . ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്തുക.
സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കുമെന്ന് വിദഗ്ദ സമിതി കരുതുന്നു.
ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണെന്നും , അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സി.ഐ. ഐസക്ക് പറഞ്ഞു.
Trending
- ഹോങ്കോങ്ങിലെ കത്തോലിക്ക മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്ക് 20 വർഷം തടവ് ശിക്ഷ
- വി അക്കുറ്റിസിന്റെ പാതയിൽ വിശുദ്ധ പദവിയിലേക്ക് ബ്രിട്ടീഷ് യുവാവ്
- കത്തോലിക്കാ സഭയെ അഭിനന്ദിച്ചു, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ
- ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തണം: തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
- ക്രിസ്ത്യൻ മിഷ്ണറിമാർക്ക് തുർക്കിയിൽ വിലക്ക്
- വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
- നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം
- മനുഷ്യരാശിയുടെ ഭാവി സാഹോദര്യത്തിൽ: പാപ്പാ

