പോപ്പ് എമിരിത്തൂസ് ബെനഡിക്ട് പതിനാറാമന്‍ തന്റെ ദേഹവിയോഗത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ആശുപത്രി കിടക്കയില്‍ വച്ച് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞ അവസാനത്തെ വാചകമാണ് “സിഞ്ഞോരെ തി ആമോ” (ലോര്‍ഡ് ഐ ലവ് യു).
ആ സമയത്തു ഒരു നഴ്സ് മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. പതിഞ്ഞ സ്വരത്തില്‍ വ്യക്തമായും സ്ഫുടമായും പാപ്പാ സംസാരിച്ചുവെന്ന് നഴ്സ് പറഞ്ഞു. വര്‍ഷങ്ങളോളം പാപ്പായുടെ പേര്‍സണല്‍ സെക്രട്ടറിയായിരുന്ന ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗാന്സൈന് ആണ് മാധ്യമങ്ങളോട് ഈ കാര്യം വെളിപ്പെടുത്തിയത്.
Trending
- സാഹോദര്യം, യാഥാർഥ്യമാകുന്നത് ബഹുമാനത്തിലും, പങ്കുവയ്ക്കലിലും, അനുകമ്പയിലും : പാപ്പാ
- രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്കക അറിയിച്ച് സിബിസിഐ
- “അത് ചെയ്തത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ബാലന്റെ വാക്കുകൾ
- കൊളംബിയയിലെ ‘സുനാമി ദിവ്യകാരുണ്യ’ അത്ഭുതത്തിന് 120 വര്‍ഷം
- പരിശുദ്ധ കന്യകമറിയം: വിശ്വസ്തജനത്തിന്റെ മാതാവ്
- വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെപുണ്യം പുൽകാനൊരു വർഷം
- ചരിത്രം കുറിച്ച് 23 ചരിത്രകാരന്മാര്ക്ക് പുരസ്കാരം; ചരിത്രസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കെഎല്‍സിഎച്ച്എ
- ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ പുതിയതലമുറയിലേക്കു പകരണം – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

