Browsing: world

സമാധാനം ഓരോ ദിവസവും ക്ഷമയോടെയും സമർപ്പണത്തോടെയും പടുത്തുയർത്തേണ്ട ഒരു ‘കരകൗശല വിദ്യ’ പോലെയാണെന്ന് കർദ്ദിനാൾ വിശേഷിപ്പിച്ചു

ഉക്രൈനിലും റഷ്യയിലും തുടരുന്ന രൂക്ഷമായ പോരാട്ടങ്ങളിൽ നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പാ.

വർധിച്ചുവരുന്ന സാമൂഹിക വിഭജനങ്ങൾക്കും ഒറ്റപ്പെടലുകൾക്കുമിടയിൽ സഹാനുഭൂതിയെ മാനവികതയെ ഒന്നിപ്പിക്കുന്ന സാംസ്കാരിക ശക്തിയായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യാന്തര കലാപദ്ധതിയുമായി വത്തിക്കാൻ.

അസ്സീസിയിലെ പാപ്പയുടെ സാന്നിധ്യത്തിനും വാക്കുകൾക്കും ശുശ്രൂഷയ്ക്കും നന്ദി രേഖപ്പെടുത്തി യൂറോപ്പിലെ യുവജനത.

സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.

പൊതുവായ മാനവികതയുടെ മേലും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളും, മനുഷ്യരുടെ അന്തസ്സുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് മനുഷ്യരുടെ സമഗ്രവികസനം സംബന്ധിച്ച് സഭയ്ക്കുള്ള പ്രത്യേക പരിഗണനയും കണക്കിലെടുത്താണ്

വത്തിക്കാന്‍: ഫ്രാന്‍സിസ്പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.…

ന്യൂയോര്‍ക്ക്: ലോകത്തിലെ അതിസാധാരണക്കാരിൽ 4550 ലക്ഷം മനുഷ്യർ ജീവിക്കുന്നത് യുദ്ധമുഖങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള…