- അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം
- നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
- അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ തിരുവോണം
- പാകിസ്ഥാൻ ജയിലുകളിൽ മത ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ എൻ സി ജെ പി റിപ്പോർട് പുറത്ത്
- നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല; കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
- കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ക്രൂരമായി മർദ്ദിച്ചു
- സ്വയം സഹായ സംഘ സംഗമം സംഘടിപ്പിച്ചു
Author: admin
കാട്ടാനയെ തുരത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റുപയോഗിച്ച് വെടിവെച്ചു. പരിഭ്രമിച്ച ആന തിരിഞ്ഞോടി കല്യാണിയെ ചവിട്ടുകയായിരുന്നു
1,400 വർഷം പഴക്കമുള്ള 27 സെന്റീമീറ്റർ നീളവും 17 സെന്റീമീറ്റർ വീതിയും ഏകദേശം 2 സെന്റീമീറ്റർ കനവുമുള്ള ഒരു ജിപ്‌സം കുരിശ് കണ്ടെത്തി
പുരാണം / ജെയിംസ് അഗസ്റ്റിന്‍ മലയാളത്തില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തുടങ്ങിയ കാലം മുതല്‍ സംഗീതസംവിധായകനായും ഗായകനായും ഫാ. ജോസഫ് പാലക്കല്‍ ഈ രംഗത്തുണ്ട്. യു.എസ്.എ.യിലെ സി.യു.എന്‍.വൈ.ഗ്രാജുവേറ്റ് സെന്ററില്‍ നിന്നും സംഗീതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഫാ. ജോസഫ് പാലക്കല്‍ സി.എം.ഐ മലയാള ക്രിസ്തീയ ഭക്തിഗാനശാഖയിലെ ഗാനങ്ങള്‍ ശേഖരിക്കാനോ ക്രോഡീകരിക്കാനോ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇതുവരെ ആരും നടത്തിയിട്ടില്ല. പാട്ടുകളെ സ്‌നേഹിക്കുന്ന ചിലര്‍ പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, എല്‍.പി.റെക്കോര്‍ഡുകള്‍, കസെറ്റുകള്‍, സിഡികള്‍ എന്നിവ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അതിനുള്ള ക്രമീകരണങ്ങള്‍ക്ക് ആരും മുന്നോട്ടു വന്നിട്ടില്ല. എല്ലാ രൂപതകള്‍ക്കും സഭകള്‍ക്കും ലിറ്റര്‍ജിക്കല്‍ മ്യൂസിക്കല്‍ കമ്മീഷനുകള്‍ ഉണ്ടെങ്കിലും ഭക്തിഗാനഗവേഷണവും സമാഹരണവും ഇതുവരെ കാര്യമായി നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യകാലത്തിറങ്ങിയ പല നല്ല പാട്ടുകളുടെയും റെക്കോര്‍ഡുകളോ കസെറ്റുകളോ ഇപ്പോള്‍ ലഭ്യവുമല്ല. ഡിജിറ്റല്‍ യുഗത്തിലും സ്വന്തം പാട്ടുകള്‍ പോലും സമാഹരിക്കാന്‍ പല എഴുത്തുകാര്‍ക്കും ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും കഴിയുന്നുമില്ല. ഇവിടെയാണ് റവ.ഡോ.ജോസഫ് പാലക്കല്‍ സി.എം.ഐ.യുടെ ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍…
കവർ സ്റ്റോറി / ഫാ. സിബു വര്‍ഗീസ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് യാത്ര ചെയ്യാനെത്തിയ കണ്ണൂര്‍, അങ്കമാലി സ്വദേശിനികളായ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ് സമൂഹത്തിലെ രണ്ടു സന്ന്യാസിനികളെയും കൂടെയുണ്ടായിരുന്ന ആദിവാസി യുവതികളെയും യുവാവിനെയും തീവ്രവര്‍ഗീയ സംഘമായ ബജ്‌റംഗ്ദള്‍ 2025 ജൂലൈ 25നു കയ്യേറ്റം ചെയ്തു.സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും ഒമ്പത് ദിവസം അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് അവര്‍ക്ക് ഓഗസ്റ്റ് 2നു ജാമ്യം അനുവദിച്ചത്. സന്ന്യാസിനികള്‍ നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്കായി പോയതാണ് പ്രായപൂര്‍ത്തിയായ ക്രൈസ്തവരായ ആദിവാസി യുവതികള്‍. അവരിലൊരാളുടെ സഹോദരനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇവരെയാണ് യാതൊരു ന്യായീകരണവും ഇല്ലാത്ത വിധത്തില്‍ ആക്രമിച്ചതും ജയിലില്‍ അടച്ചതും. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള സന്ന്യാസിനികളെ 53 കുറ്റവാളികളുള്ള ഒരു സെല്ലിലാണ് പാര്‍പ്പിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സാന്നിധ്യത്തില്‍ റെയില്‍വേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വച്ച് ആള്‍ക്കൂട്ട വിചാരണ…
കേരളത്തിലെ സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനുമായ വാഴൂർ സോമൻ അന്തരിച്ചു.
മധുര: തമിഴ് സിനിമാ നടൻ വിജയി ആരംഭിച്ച ടി വി കെ പാർട്ടിയുടെ രണ്ടാം സമ്മേളനം മധുരയിൽ നടത്തപ്പെട്ടു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെയും സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള സംസ്ഥാന സർക്കാരിനെയും പേരെടുത്തു വിമർശിച്ചു കൊണ്ട് ശക്തമായ ഭാഷയിൽ വിജയി സംസാരിച്ചു. മോഡിയുടെ ന്യൂനപക്ഷ സമുദായങ്ങളോടു ഉള്ള വേർതിരിവും ആർ എസ് എസ് നോടുള്ള അനുഭാവവും ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടും മുഖ്യമന്ത്രി സ്റ്റാലിനെ ‘സ്റ്റാലിൻ അങ്കിൾ എന്നു വിളിച്ചു അങ്കിൾ യൂ ആർ വെരി വെരി റോങ്ങ് അങ്കിൾ’ എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോൾ എല്ലാം ജനാവാലി ആർപ്പുവിളികളോടെ ആണ് സ്വീകരിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പാർട്ടി ടി ഡി എം കെ യ്ക്ക് എതിരെ മത്സര രംഗത്തുണ്ടെന്നും പ്രഖ്യാപിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ തലകറങ്ങി വീണു ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴി മരണമടയുകയും ചെയ്തു. സമ്മേളനത്തിന് വേണ്ടി ബ്രഹ്‌മാണ്ട സെറ്റ് ആണ് സംഘടകർ ഒരുക്കിയത്.
പുതുവേലി പുതുശേരിൽ രാജേഷിൻ്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമിൽ മരിച്ചത്
മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു
രാഹുൽ മാക്കൂട്ടത്തിലിൽ നിന്ന് രാജി എഴുതി വാങ്ങാൻ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു
തെക്കേ ഇന്ത്യയിൽ നിന്നുള്ള രൂപതകളിലെയും എല്ലാ സന്യസ്ഥ സഭകളുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കോൺഫെറെൻസ് നടത്തപ്പെടുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.