- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
ഒരു പുഞ്ചിരി കൊണ്ടും കരുതല്‍ നിറഞ്ഞൊരു വാക്കു കൊണ്ടും മനുഷ്യന് പ്രത്യാശ നല്‍കുന്നവരാണ് ഡോക്ടര്‍മാര്‍. ദൈവത്തിന്റെ പ്രതിരൂപങ്ങളായി നാം അവരെ കാണുന്നത് അതുകൊണ്ടാണ്. ജീവന്‍ കാത്തുസൂക്ഷിക്കാന്‍ സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ക്കായി സമര്‍പ്പിച്ച സുദിനമാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം.
ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്.
കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്.
കെ എൽ സി എ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ സി എ മുൻ സംസ്ഥാന ജന. സെക്രട്ടറി ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിച്ചു.
കെഎൽസിഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി
പ്രൊഫ.ഡോ. ബീന പി ജെ യേയും ജനറൽ സെക്രട്ടറിയായി
റീന റാഫേലിനേയും ട്രഷററായി അഡ്വ.എൽസി ജോർജിനേയും
തിരഞ്ഞെടുത്തു.
ഇന്ത്യയില്‍ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയില്‍ നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ പാലിയം സ്വീകരിച്ചു. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചത്.
പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ്, റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് റോം നഗരത്തില്‍ ചെലവഴിച്ച നിര്‍ണായക വര്‍ഷങ്ങളെ ആസ്പദമാക്കി വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ നിർമിക്കുന്ന ‘ലിയോ ഇന്‍ റോം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യമെന്ററി ചിത്രം ജൂലൈ ഒന്നിന് പുറത്തിറങ്ങും
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ആശയപ്രചരണം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അംഗീകരിക്കാന്‍ ആകില്ല എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപതയിലെ പോഞ്ഞാശ്ശേരി ആരോഗ്യമാതാ ഇടവകയിൽ കേരള ലാറ്റിൻ കത്തോലിക് വുമൺസ് അസോസിയേഷന് തുടക്കം കുറിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
