- യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരം: കെആര്‍എല്‍സിസി
- പള്ളുരുത്തി സെൻറ് റീത്താസ് സ്കൂൾ – സംരക്ഷണം ഉറപ്പാക്കണം: കെ എൽ സി എ
- കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ അന്തരിച്ചു
- രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം
- സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന
- സെന്റ് റീത്താസ് സ്കൂളിൽ നടന്ന അതിക്രമത്തെ അപലപിക്കുന്നു: കെ.സി.വൈ.എം. ലാറ്റിൻ
- നിക്കരാഗ്വേയില്‍ കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന് അന്തരിച്ചു
- പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു..
Author: admin
ന്യൂഡൽഹി: പരിശുദ്ധ ലിയോ പതിനാലാമൻ പിതാവിന്റെ അനുമതിയോടെ സീറോ-മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ കത്തോലിക്കാ സഭയുടെ സിനഡ്, തിരുവല്ല ആർക്കിപാർക്കിയുടെ വൈദികനായ ഫാ. കുര്യാക്കോസ് തോമസ് തടത്തിലിനെ (63) യൂറോപ്പിൽ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി. തിരുവനന്തപുരം ആർക്കിപാർക്കിയുടെ വൈദികനായ ഫാ. ജോൺ കുറ്റിയിലിനെ (43) തിരുവനന്തപുരം സഹായ മെത്രാനായി സിനഡ് തിരഞ്ഞെടുത്തു, 2025 സെപ്റ്റംബർ 19 ന് തിരഞ്ഞെടുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.നിയുക്ത ബിഷപ്പ് കുര്യാക്കോസ് തോമസ് തടത്തിൽ 1962 മാർച്ച് 27 ന് കോട്ടയത്ത് ജനിച്ചു. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രപരവുമായ പഠനം പൂർത്തിയാക്കി, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈസ്റ്റേൺ എക്ലെസിയാസ്റ്റിക്കൽ സയൻസസ് ഫാക്കൽറ്റിയിൽ നിന്ന് ആരാധനക്രമത്തിൽ ഡോക്ടറേറ്റ് നേടി. 1987 ഡിസംബർ 30-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തിരുവല്ല ആർക്കിപാർക്കിയുടെ നിരവധി സമൂഹങ്ങളിൽ ഇടവക…
ലത്തീൻ കത്തോലിക്ക സമുദായ സമ്പർക്ക പരിപാടി ഒക്ടോ – 19 ന് കണ്ണൂരിൽ കണ്ണൂർ : കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ട് കൊണ്ടായിരിക്കണം സമുദായ പ്രവർത്തനങ്ങളെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല , കെ.എൽ.സി.എ കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19-ന് കണ്ണൂരിൽ വെച്ച് നടക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ മുന്നൊരുക്ക യോഗം ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഹാളിൽഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സാമൂഹിക ഇടപ്പെടലുകളാണ് കെ.എൽ.സി.എയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായം നടത്തേണ്ടത്. പ്രയോഗികമല്ലാത്ത പഴയ പ്രവർത്തന രീതികൾ ഉപേക്ഷിച്ച് പുതിയ പ്രവർത്തന രീതി ആവിഷ്ക്കരിച്ച് മുന്നേറമെന്ന് ബിഷപ്പ് തുടർന്ന് പറഞ്ഞു. സമുദായ സമ്പർക്ക പരിപാടികൾക്കുള്ള വിവിധ കമ്മിറ്റികൾ യോഗത്തിൽ രൂപം നൽകി.കെ.എൽ.സി. എ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പ്രവർത്തനങ്ങളെക്കുറിച്ചു ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിനെക്കുറിച്ചു സംസാരിച്ചുകണ്ണൂർ…
3.63 കിലോഗ്രാം കഞ്ചാവാണ് ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ സുമന്‍ ജട്ടര്‍.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വഴി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച് കിര്‍ക്കിന് വിദ്വേഷപരമായ നിലപാടാണ് ഉണ്ടായിരുന്നത്.
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടത്തെ ആശ്രയിച്ചല്ലായെന്നും മറിച്ച് സ്നേഹത്തെ മാത്രം ആശ്രയിച്ചാണെന്നു പാപ്പാ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും വേണ്ടി ഓപ്പൺ ഡോർസ് വേൾഡ് വാച്ച് സംഘടന ആണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും. വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കുന്നതിനുള്ള ചർച്ചകൾക്കായാണ് സന്ദർശനമെന്ന് വാണിജ്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ വ്യക്തമാക്കി. 2025 സെപ്റ്റംബർ 16 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള വ്യാപാര പ്രതിനിധി സംഘവുമായി നിർദിഷ്‌ട വ്യാപാര കരാറിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു .ഈ ചർച്ചകളുടെ തുടർച്ചയായാണ് ഇന്ത്യൻ പ്രതിനിധി സംഘം യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നത് . ഇതിനിടെ യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ അധിക താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. കൂടാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനവും ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം വർധിപ്പിച്ചു. ഇതിനിടയിലാണ് വ്യാപാര കരാർ ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചത്. വഷളായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
വത്തിക്കാൻ : നീതിയുടെ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിയാചരണം ശനിയാഴ്ച (20/09/25) വത്തിക്കാനിൽ നടന്നു. സമ്മേളനത്തിൽ പങ്കെടുത്തവരെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വച്ച് പാപ്പാ സംബോധന ചെയ്തു. വാസ്തവത്തിൽ, നീതി എന്നത് ഓരോരുത്തർക്കും അർഹമായത് വിതരണം ചെയ്യുന്ന പുണ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നീതി, മാനവ സഹവർത്തിത്വത്തിൽ ഉന്നതമായ ഒരു ധർമ്മം നിർവ്വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെ നിയമത്തിൻറെ നഗ്നമായ പ്രയോഗത്തിലൊ ന്യായാധിപന്മാരുടെ പ്രവൃത്തികളിലൊ ചുരുക്കാനോ നടപടിക്രമപരമായ വശങ്ങളിൽ മാത്രം ഒതുക്കാനോ കഴിയില്ലയെന്നും പാപ്പാ പറഞ്ഞു.”നീ നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു” (സങ്കീർത്തനങ്ങൾ 45:8), എന്ന സങ്കീർത്തന വചനം നമ്മെ നന്മ ചെയ്യാനും തിന്മ ഒഴിവാക്കാനും ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. നീതിയെന്ന പുണ്യം നമ്മുടെ പെരുമാറ്റത്തെ യുക്തിക്കും വിശ്വാസത്തിനും അനുസൃതമായി ക്രമീകരിക്കുന്ന ഉറച്ചതും സുസ്ഥിരവുമായ ഒരു മനോഭാവമാണെന്നും സുവിശേഷ നീതി മനുഷിക നീതിയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്നും എല്ലായ്‌പ്പോഴും അപ്പുറത്തേക്ക് പോകാൻ പ്രചോദിപ്പിക്കുകയും അനുരഞ്ജനാനന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ജൂബിലിയാചരണത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ…
1981 നവംബർ 30-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം സെപ്റ്റംബർ 21 അന്താരാഷ്ട്രസമാധാന ദിനമായി പ്രഖ്യാപിച്ചത്
Subscribe to Updates
Get the latest creative news from FooBar about art, design and business.