- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
- പാലിയേക്കരയിലെ ടോള് പിരിവ് : വിലക്ക് തുടരും
- ആധാർ പൗരത്വ രേഖയല്ല, തിരിച്ചറിയൽ രേഖയായി പരിഗണിക്കണം: സുപ്രീംകോടതി
- സി പി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി
- ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടർച്ചയായ സ്ഫോടനങ്ങൾ.
- അനുവാദം ഇല്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ്
- വല്ലാർപാടം ബസ്സലിക്കയിൽ വെച്ചു മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നു
- ജെൻ സി ക്ക് മുന്നിൽ മുട്ടുമടക്കി നേപ്പാൾ പ്രധാനമന്ത്രിയുടെ രാജി
Author: admin
ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം ഉണ്ടായി നിരധി നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം
ജില്ലാ വിദ്യാഭ്യാസ ഓഫിസി ലെ പിഎ എൻ.ജി.അനിൽകു മാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലാർക്ക് ആർ.ബിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ചാരുംമൂട്ടിലെ ജോലിക്കു ശേഷം എല്ലാ ദിവസവും ബൈക്കിൽ പല്ലനയിലെ ഭാര്യവീട്ടിൽ പോകും. അവിടെയുള്ള മാതാപിതാക്കളുടെ കാര്യങ്ങളെല്ലാം മകനായിരുന്നു നടത്തിയിരുന്നത്. അവർ ഇതുവരെ അവന്റെ വിയോഗം അറിഞ്ഞിട്ടില്ല
സാധാരണ വിദ്യാഭ്യാസത്തിനൊപ്പം ഇലകളും പൂക്കളും മണ്ണും, കാർഷിക വിളകളുമെല്ലാം ഈ കുട്ടികളുടെ മാനസിക, ശാരീരിക വികസനത്തിനു ചെടികളും പച്ചക്കറികൾകളും മറ്റും നടാനും പരിപാലിക്കാനും ഇതിലൂടെ കഴിയുന്നു. കൃഷിത്തോട്ടത്തിൽ കൃഷിപരിപാലനത്തിലേക്ക് തിരിയുമ്പോൾ കുട്ടികൾ സന്തോഷത്തോടെ തല ചലിപ്പിക്കാനും കൈകൾ ഉയർത്താനും കാലുകൾ ചലിപ്പിക്കാനും ശ്രമിക്കുന്നു.
മെഡിക്കൽകോളജ് ആശുപ്രതിയിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്നു വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. ഹാരിസ് അവധിയിൽ. ശനിയാഴ്ചയാണ് ഹാരിസ് അവധിയിൽ പ്രവേശിച്ചത്.
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൈ പ്രണ്ട്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി രംഗത്ത്. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നു. യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നത് ഇന്ത്യ കാര്യമാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
റായ്പൂർ: മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കാനുള്ള നീക്കവുമായി ഛത്തീസ്ഗഡ് സർക്കാർ. ശീതകാലസമ്മേളനത്തിൽ ഭേദഗതി അവതരിപ്പിച്ചേക്കുമെന്നാണ് വിവരം . നിർബന്ധിത മതപരിവർത്തനത്തിന് കൂടുതൽ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങൾ പുതിയ ഭേദഗതിയിൽ വന്നേക്കും. മതം മാറാൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം മുൻപ് പ്രാദേശിക അധികൃതർക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ മതപരിവർത്തനത്തിന്റെ പേരിൽ സംസ്ഥാനത്തെ ക്രൈസ്തവ മിഷണറി പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കും . മതപരിവർത്തന നിയമ ഭേദഗതിക്കുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചും ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നു പട്ടണം ചുറ്റി കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ മൗന ജാഥ നടത്തി.
നായകൻ അരങ്ങിലെത്തും മുൻപേ ക്ലൈമാക്സ് സംഭവിച്ച രോഷത്തിലാണു ഫുട്ബോൾ ആരാധകർ. പണം വാങ്ങിയ ശേഷം അർജന്റീന ടീം വാഗ്ദാനലംഘനം നടത്തിയെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്.
എന്റെ യുവ സഹോദരീ സഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്നതിന്റെ അടയാളമാണ് നിങ്ങൾ: ആയുധങ്ങൾ കൊണ്ടല്ല, സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്ന സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുവാൻ ക്രിസ്തുവിനൊപ്പം നമുക്ക് സാധിക്കുമെന്നും” പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.