Author: admin

തി­രു­വ­ന­ന്ത­പുരം:ഗ­വര്‍­ണ­റും സര്‍­ക്കാരും ത­മ്മില്‍ ന­ട­ക്കുന്ന­ത് നാ­ട­ക­മെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍. സര്‍­ക്കാര്‍ പ്ര­തി­സ­ന്ധി­യില്‍ ആ­കു­മ്പോ­ഴെല്ലാം ഈ നാട­കം ഉ­ണ്ടാ­കു­മെ­ന്ന് സ­തീ­ശന്‍ പ്ര­തി­ക­രിച്ചു. എല്‍­പി സ്­കൂ­ളി­ലെ കു­ട്ടി­ക­ളെ­പ്പോ­ലെ­യാ­ണ് ഗ­വര്‍­ണറും മു­ഖ്യ­മ­ന്ത്രിയും പ­ര­സ്പ­രം ക­ണ്ടാല്‍ മി­ണ്ടാ­തി­രി­ക്കു­ന്നത്. ഈ തമാ­ശ ക­ണ്ട് ജ­നം ചി­രി­ക്കു­ക­യാ­ണെന്നും സ­തീ­ശന്‍ പ­റഞ്ഞു. ഗ­വര്‍­ണര്‍ നി­യ­മ­സഭ­യെ അ­വ­ഹേ­ളി­ച്ചി­ട്ട് മു­ഖ്യ­മന്ത്രി ഒ­രക്ഷ­രം പ­റ­ഞ്ഞില്ല. റി­പ്പബ്ലി­ക് ദി­ന­ത്തില്‍ ഗ­വര്‍­ണര്‍ ക­ട­ന്നാ­ക്ര­മ­ണം ന­ട­ത്തിയത് പി­ണ­റാ­യി­ വേ­ദി­യി­ലി­രി­ക്കു­മ്പോ­ഴാണ്. എ­ന്നിട്ടും മു­ഖ്യ­മന്ത്രി മി­ണ്ടി­യില്ല. ഗ­വര്‍­ണ­റെയും കേ­ന്ദ്ര ഏ­ജന്‍­സിക­ളെയും മു­ഖ്യ­മ­ന്ത്രി­ക്ക് ഭ­യ­മാണ്. ഡല്‍­ഹി­യില്‍ കേ­ന്ദ്ര വി­രു­ദ്ധ സമരം ന­ട­ത്തു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചി­ട്ട് പി­ന്നീ­ട് അ­ത് പൊ­തു­സ­മ്മേ­ള­ന­മാ­ക്കി മാ­റ്റി­യെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

Read More

തിരുവനന്തപുരം : ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്. രാജ്ഭവൻ്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. ഗവർണറുടെ പ്രവൃത്തി ജനങ്ങൾ കാണുന്നുണ്ടെന്നും, ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Read More

കൊല്ലം: എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചതിനെതിരേ നി­ല­മേ­ലില്‍ റോ­ഡ­രി­കില്‍ ഒ­രു മ­ണി­ക്കൂര്‍ നേരം ക­സേ­ര­യി­ട്ട് ഇരുന്ന് ഗ­വര്‍­ണ­റു­ടെ പ്ര­തി­ഷേ­ധം . ഇ­തി­നി­ടെ സംസ്ഥാന പോ­ലീ­സ് മേ­ധാ­വി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്ഗ­വര്‍ണ­റെ ഫോ­ണില്‍ വി­ളി­ച്ച് അ­നു­ന­യ­ത്തിന് ശ്ര­മിച്ചു. മു­ഖ്യ­മന്ത്രി ക­ടന്നു­പോ­കു­ന്ന വ­ഴി­യില്‍ ഇത്ത­ര­മൊ­രു പ്ര­തി­ഷേ­ധം അ­നു­വ­ദിക്കുമോ എ­ന്ന് ഗ­വര്‍­ണര്‍ ഡി­ജിപി­യോട് ചോ­ദിച്ചു. പ്ര­തി­ഷേ­ധി­ച്ച എ­സ്­എ­ഫ്‌­ഐ­ക്കാര്‍­ക്കെ­തി­രേയുള്ള എ­ഫ്‌­ഐആ­റി­ന്‍റെ പ­കര്‍­പ്പ് കി­ട്ടാ­തെ പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ക്കി­ല്ലെ­ന്ന നി­ല­പാ­ടി­ലാ­ണ് ഗ­വര്‍­ണര്‍. പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി. പ്രതിഷേധങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. ത­നി­ക്കെ­തി­രേ പ്ര­തി­ഷേ­ധി­ക്കുന്ന­ത് മു­ഖ്യ­മ­ന്ത്രി­യു­ടെ ദി­വ­സ­ക്കൂ­ലി­ക്കാ­രാ­ണെന്നും അ­ക്ര­മി­കള്‍­ക്ക് ഒത്താ­ശ ചെ­യ്യുന്ന­ത് മു­ഖ്യ­മ­ന്ത്രി­യാണെന്നുമാണ് ഗ­വര്‍­ണര്‍ പറഞ്ഞത്. ഗ­വര്‍­ണര്‍­ക്ക് സി­ആര്‍­പിഎ­ഫ് സെ­ഡ് പ്ല­സ് സുര­ക്ഷ ഒ­രുക്കും നി­ല­മേ­ലില്‍ വ­ച്ച് ന­ട­ന്ന അ­സാ­ധാ­ര­ണ സം­ഭ­വ­ങ്ങള്‍­ക്ക് പി­ന്നാ­ലെ ഗ­വര്‍­ണര്‍­ക്ക് കേ­ന്ദ്ര സുര­ക്ഷ. ഗ­വര്‍­ണര്‍ക്ക് സി­ആര്‍­പിഎ­ഫ് സെ­ഡ് പ്ല­സ് സു­ര­ക്ഷ ഏര്‍­പ്പെ­ടു­ത്തു­മെന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര…

Read More

കോട്ടപ്പുറം : ഫാ. റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു . മുളങ്കുന്നത്തുകാവ് സാൻജോസ് ഭവൻ ഡയറക്ടർ, രൂപത പിആർഒ , രൂപത ആലോചന സമിതി അംഗം, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാർ കോർപ്പറേറ്റർ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഫെബ്രുവരി 9 ന് ചുമതലയേൽക്കും. മോൺ ഡോ. ആൻ്റണി കുരിശിങ്കൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമനം. കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി,കേരള ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്റർ, കെആർഎൽസിബിസി മീഡിയ കമ്മീഷൻ ഡയറക്ടർ ,വടക്കൻ പറവൂർ ഡോൺ ബോസ്കോ ആശുപത്രി ജോയിന്റ് ഡയറക്ടർ, ഡയറക്ടർ, ഫൊറോന വികാരി , തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാരി , മുനമ്പം ഹോളി ഫാമിലി പള്ളി വികാരി, കോട്ടപ്പുറം രൂപത ഹെറിറേറജ്…

Read More

കൊച്ചി > ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളൻ്റിയേഴ്‌സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അൾസർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ്…

Read More

വാ­ഷിം­ഗ്­ടണ്‍ : മാധ്യമപ്രവര്‍­ത്തകയെ അധിക്ഷേപിച്ചതായുള്ള കേ­സില്‍ മുന്‍ അ­മേ­രിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം­പ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് കോടതിയുടെ ഉത്തരവ്. 1996ല്‍ ത­ന്നെ ട്രം­പ് ത­ന്നെ പീ­ഡി­പ്പി­ച്ചെ­ന്നാ­യി­രു­ന്നു പ­രാ­തി­ക്കാ­രിയാ­യ ജീന്‍ കാ­രലിന്റെ ആ­രോ­പണം.അവർ ആ­വ­ശ്യ­പ്പെ­ട്ട­തി­ന്‍റെ എ­ട്ടിര­ട്ടി തു­ക ന­ഷ്ട­ട­പ­രി­ഹാ­രം നല്‍­കാ­നാ­ണ് കോട­തി ഉ­ത്ത­ര­വി­ട്ട­ത്. 2019ല്‍ ട്രം­പ് പ്ര­സി­ഡന്‍റായി­രു­ന്ന­പ്പോ­ഴാ­ണ് ജീന്‍ കാ­രള്‍ ട്രം­പി­നെ­തി­രേ പീ­ഡ­ന പ­രാതി ഉ­ന്ന­യി­ച്ചത്.എ­ന്നാല്‍ ഇ­ത് ശു­ദ്ധ അ­സം­ബ­ന്ധ­മാ­ണെന്നും അ­വ­രു­ടെ പു­സ്­ത­ക­ങ്ങള്‍ വി­റ്റ­ഴി­ക്കാ­നു­ള്ള പ്ര­ചാ­ര­വേ­ല­യാ­ണ് ആ­രോ­പ­ണ­ത്തി­ന് പി­ന്നി­ലെ­ന്നു­മാ­യി­രു­ന്നു ട്രം­പി­ന്‍റെ മ­റു­പടി. ട്രംപിന്‍റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌­ഫോമായ ട്രൂത് സോഷ്യലിലൂ­ടെ­യാ­യി­രു­ന്നു പ്ര­തി­കര­ണം .ഇ­തി­നെ­തി­രെ­യാ­ണ് ജീന്‍ കാ­ര­ള്‍ കോ­ട­തി­യെ സ­മീ­പി­ച്ചത്. അ­തേ­സമ­യം വി­ധി­ക്കെ­തി­രേ അ­പ്പീല്‍ നല്‍­കു­മെ­ന്ന് ട്രം­പ് പ്ര­തി­ക­രി­ച്ചി­ട്ടുണ്ട്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ് ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തു സമതല ‍പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36 ഡ്രിഗ്രി സെഷ്യല്‍സ് ചൂടാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയപ്പ്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല

Read More

കാസര്‍ഗോഡ്‌ : ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രക്ക് കാസര്‍ഗോഡ്‌ ഇന്ന് തുടങ്ങും . ലോക്സഭാ തെരഞ്ഞെടുപിന് മുന്നോടിയായുള്ള പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർവഹിക്കും. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്നേഹ സംഗമങ്ങളും കേന്ദ്ര സർക്കാരിന്‍റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ ഗുണഭോക്ത‍ൃ സംഗമങ്ങളും നടക്കും.കാസർകോട് മണ്ഡലത്തിലെ യാത്രയുടെ സമാപനം കാസർഗോഡ് മേൽപ്പറമ്പിൽ വൈകിട്ട് ആറുമണിക്കാണ് നടക്കും.ഓരോ ദിവസവും ദേശീയ സംസ്ഥാന നേതാക്കൾ പദയാത്രയുടെ ഭാഗമാകും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും പദയാത്രയുടെ ഭാഗമായി നടക്കും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും. 20 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര…

Read More

കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ നടപടി. “വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാഹൈക്കോടതിയിലെനെയും സസ്പെൻഡു ചെയ്തു. നാടകത്തിനെതിരെ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നിയമമന്ത്രാലയത്തിനും ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും. ഹൈക്കോടതി ജീവനക്കാരും അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒന്പതുമിനിറ്റുള്ള നാടകം അവതരിപ്പിച്ചത്.

Read More

തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‍കരിച്ചു.സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ റിപ്പബ്ലിക്ക് ദിന വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം. വെള്ളിയാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ വിശ്ഷ്ടാതിഥികൾക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. മന്ത്രിമാരായ കെ.ബി.ഗണേഷ്‌ കുമാറിന്‍റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് രാജ്ഭവനൊരുക്കിയ ചായ സത്‌കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.

Read More