വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. സുവിശേഷവല്‍ക്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രിഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. 2019 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന നാമകരണ ചടങ്ങുകള്‍ വത്തിക്കാന്‍ മാറ്റിവെച്ചിരുന്നു. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, ആര്‍ച്ച്ബിഷപ്പ് ഷീന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ഫെബ്രുവരി 9-ന് ഇല്ലിനോയിയിലെ പിയോറിയ രൂപത അറിയിച്ചിരുന്നു.
Trending
- ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി
- പ്രോലൈഫ് സമിതിയുടെ ദിനാഘോഷം സംഘടിപ്പിച്ചു
- കുപ്രസിദ്ധ ഗര്‍ഭച്ഛിദ്ര ഡോക്ടര്‍ കെര്‍മിറ്റ് ഗോസ്നെല്ജയിലില് മരിച്ചു
- ആര്‍ച്ച്ബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീന്സെപ്റ്റംബറില് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും
- പൗരോഹിത്യം പുരുഷന്മാർക്ക് മാത്രം; കാരണം വിശദീകരിച്ച്, ലിയോ പാപ്പ
- ആരാധനാക്രമത്തെച്ചൊല്ലിയുള്ള ഭിന്നത സഭയിലെ’വേദനാജനകമായ മുറിവാണെന്ന്’ ലെയോ പാപ്പ
- ആന്ധ്രാപ്രദേശിൽ കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
- മത്സരരംഗത്തുള്ളവർ സമുദായ അംഗങ്ങളല്ല: കെ എൽ സി എ കൊല്ലം

