വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. സുവിശേഷവല്‍ക്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രിഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. 2019 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന നാമകരണ ചടങ്ങുകള്‍ വത്തിക്കാന്‍ മാറ്റിവെച്ചിരുന്നു. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, ആര്‍ച്ച്ബിഷപ്പ് ഷീന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ഫെബ്രുവരി 9-ന് ഇല്ലിനോയിയിലെ പിയോറിയ രൂപത അറിയിച്ചിരുന്നു.
Trending
- മഴക്കാല രോഗപ്രതിരോധത്തിന് ‘ഓപ്പറേഷൻ മൺസൂൺ’; തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ബോധവത്കരണ ക്യാമ്പയിന് തുടക്കം
- മാറിക്കൊണ്ടിരിക്കുന്ന ലോകവും ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയും
- തീരദേശത്തിന്റേയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ഗഫൂര്‍
- മുള്ളുകളാല്‍ മെനഞ്ഞ ‘കിരീടം’റീ റിലീസ് ചെയ്തു
- ‘ദി കപ്പ്’
- തോക്ക് ദ്വീപ്
- കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക് തുടക്കമായി
- കപട രാഷ്ട്രീയം പിടിമുറുക്കുമ്പോള്‍

