വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. സുവിശേഷവല്‍ക്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രിഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. 2019 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന നാമകരണ ചടങ്ങുകള്‍ വത്തിക്കാന്‍ മാറ്റിവെച്ചിരുന്നു. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, ആര്‍ച്ച്ബിഷപ്പ് ഷീന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ഫെബ്രുവരി 9-ന് ഇല്ലിനോയിയിലെ പിയോറിയ രൂപത അറിയിച്ചിരുന്നു.
Trending
- വയോജന വകുപ്പ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി
- പാപ്പയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല.
- ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദർശനം ആരംഭിച്ചു.
- ലത്തീൻ അതിരൂപത ആസ്ഥാനത്തു കൂടികാഴ്ച നടത്തി മന്ത്രിമാർ.
- വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ അഞ്ഞൂറ്റി രണ്ടാം തിരുനാളിന് കൊടികയറി
- ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.
- വല്ലാർപാടം ബസിലിക്കയിൽ ‘PRO – LIFE’ എക്സിബിഷൻ ആരംഭിച്ചു
- മുപ്പതിന്റെ നിറവിൽ ചാവറ മാട്രിമോണി; കരുതലായി ‘ചാവറ കെയർ’ പദ്ധതിക്കും തുടക്കം

