- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Browsing: movie review
രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടി, സഹ്യന്റെ നെറുകയില്‍ പ്രശോഭിക്കുന്ന വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തില്‍ ഒരുക്കിയ ചിത്രമാണ് ‘അരയനും അമരക്കാരനും’.
ഭൂട്ടാനീസ് സംവിധായകനും ലാമയുമായ ഖയൻസെ നോർബുവിൻറെ (Khyentse Norbu) കന്നിചിത്രമാണ് ‘ദി കപ്പ്’ (The Cup). തിബറ്റൻ ഭാഷയിൽ ‘Phorpa’ എന്നറിയപ്പെടുന്ന ഈ ചിത്രം, ആഗോള സിനിമയിൽ തന്നെ തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരു ദൃശ്യാനുഭവമാണ്.
പ്രശസ്ത ബ്രസീലിയൻ സംവിധായകൻ ‘ക്ലെബർ മെൻഡോൻസ ഫിലോ’ ഒരുക്കിയ ചിത്രമാണ് ‘ദി സീക്രട്ട് ഏജന്റ്’. ലോകപ്രശസ്തമായ ‘നാർക്കോസ്’ (Narcos) സീരീസിലെ ‘പാബ്ലോ എസ്കോബാർ’ ആയി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘വാഗ്നർ മൗറ’ (Wagner Moura) ആണ് ഇതിൽ കേന്ദ്രകഥാപാത്രമായ ‘മാർസെലോ’യെ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രം വെറുമൊരു കായിക സിനിമ മാത്രമല്ല; മറിച്ച് അത് ഫാസിസത്തിനെതിരെയുള്ള മനുഷ്യന്റെ അതിജീവനത്തിന്റെയും, ഫുട്ബോൾ എന്ന കളിയുടെ അന്തർലീനമായ സ്വാതന്ത്ര്യ ബോധത്തിന്റെയും ഉജ്ജ്വലമായ ആവിഷ്കാരമാണ്. മൈക്കൽ കെയ്ൻ, സിൽവെസ്റ്റർ സ്റ്റാലോൺ എന്നിവർക്കൊപ്പം ഫുട്ബോൾ ചക്രവർത്തി പെലെ, ബോബി മൂർ തുടങ്ങിയ യഥാർത്ഥ കായിക പ്രതിഭകൾ അണിനിരന്ന ഈ ചിത്രം സിനിമാ-ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഒരു വിസ്മയമായി നിലകൊള്ളുന്നു.
അഭയാര്‍ഥിത്വവും കുടിയേറ്റവും മനുഷ്യചരിത്രത്തിന്റെ സ്ഥിരസാന്നിധ്യങ്ങളാണ്. യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ പീഡനങ്ങളും മനുഷ്യരെ അവരുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമ്പോള്‍, പുതിയ ദേശങ്ങള്‍ പുതിയ വാഗ്ദാനങ്ങളായി പ്രത്യക്ഷപ്പെടുന്നു
അടിമത്തത്തിന്റെ ചരിത്രം ലോകമനുഷ്യരാശിയുടെ നൈതിക പരാജയങ്ങളില്‍ ഏറ്റവും ഇരുണ്ട അധ്യായമാണ്. ആ ഇരുണ്ട ചരിത്രത്തെ അത്യന്തം സത്യസന്ധമായും, ക്രൂരമായ യാഥാര്‍ത്ഥ്യബോധത്തോടെയും, വികാരാത്മക ലാളിത്യത്തോടെയും സിനിമയില്‍ പകര്‍ത്തിയ കൃതി തന്നെയാണ് 2013ല്‍ റിലീസ് ചെയ്ത 12 ഇയേഴ്‌സ് എ സ്ലേവ്. 1853ല്‍ പ്രസിദ്ധീകരിച്ച സോളമണ്‍ നോര്‍ത്തപ്പിന്റെ ആത്മകഥയെ ആസ്പദമാക്കിയ ഈ ചിത്രം, സ്റ്റീവ് മക്ക്വീന്‍ സംവിധാനം ചെയ്തു. ചരിത്രത്തെ സിനിമയാക്കുന്നതിലുപരി, ചരിത്രത്തിന്റെ മുറിവുകളെ ഇന്നത്തെ സാഹചര്യത്തില്‍ വീണ്ടും തുറന്നുകാണിക്കുന്നു എന്നതാണ് പ്രത്യേകത.
ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.
റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘കൂടോത്രം’ സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവാച്ചനെ’ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു
സിനിമ /ബിജോ സിൽവേരി 2025 മലയാളം സിനിമ-കോടികളുടെ നഷ്ടമെന്ന് നിര്‍മാതാക്കളും ഫിലിം ചേംബറും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
