- ഭിന്നശേഷി സംവരണ വിഷയത്തിൽ കത്തോലിക്കാ മാനേജ്മെന്റ്കളോടുള്ള അവഗണന പ്രതിഷേധാർഹം- ചാൻസലർ
- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
Author: admin
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’ എന്ന പ്രയോഗം ചർച്ചയാകുന്നു
മൂന്ന് പേർ അടങ്ങുന്ന മുഖംമൂടി സംഘമാണ് എത്തിയത് കവർച്ചയ്ക്കെത്തിയത്.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്.
നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും, തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും.
ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരങ്ങൾ ഒക്ടോബർ 12 ഞായറാഴ്ച എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ഹണി. എം വർഗീസ് വിതരണം ചെയ്യും
മദർ ഏലീശ്വാ പ്രത്യാശയുടെ ദീപശിഖ എന്ന പേരിൽസംഘടിപ്പിച്ച ഏകദിന പഠനശിബിരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
സ്നേഹം കൊടുത്താൽ എല്ലാം ഭംഗിയാവും സ്നേഹത്താൽ നിറഞ്ഞ് ശുശ്രൂഷ നടത്തുവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ വിശ്വാസ പരിശീലകരും എന്ന് പിതാവ് തൻ്റെ ഉദ്ഘാടന സന്ദേശത്തിലൂടെ ഉത്ബോധിപ്പിക്കുകയുണ്ടായി
കൊച്ചി: കേരള ലേബർ മൂവ്മെൻ്റ് കൊച്ചിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിൻ്റെ സഹകരണത്തോടെ സ്വയംതൊഴിൽ സംരംഭത്തിൻ്റെ ഭാഗമായി സ്ത്രീ തൊഴിലാളികൾക്ക് 15 മോട്ടോറൈസ്ഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. തോപ്പുംപടി സെൻ്റ്. ജോസഫ്സ് കാത്തലിക്ക് സെൻ്ററിൽ കൂടിയ കൊച്ചി രൂപത തയ്യൽ തൊഴിലാളി സംഘമത്തിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.റ്റി.യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, രൂപത പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ,വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി എന്നിവർ പ്രസംഗിച്ചു.
ന്യൂഡല്‍ഹി: അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താന്‍ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചര്‍ച്ച തുടങ്ങി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്. നിരവധി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുന്ന ഒരു കൈമാറ്റ കരാറിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പലസ്തീനിയന്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു . സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവര്‍ അംഗീകരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോർമുല അനുസരിച്ച് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍ സമ്മതിച്ചതായി ഹമാസ് അറിയിച്ചു .നിരായുധീകരണവും ഗാസയുടെ ഭാവി ഉള്‍പ്പെടെ നിരവധി പ്രധാന തര്‍ക്ക വിഷയങ്ങള്‍ചർച്ചയ്ക്ക് വന്നിട്ടില്ല . വരും ദിവസങ്ങളില്‍ ബന്ദികളുടെ മോചനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹമാസിനെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഗാസയില്‍ 67,160…
സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.