Author: admin

വത്തിക്കാൻ :നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ മാറ്റിനിർത്തിക്കൊണ്ട് ദൈവവുമായി കൂടുതൽ ആഴമേറിയ തലത്തിൽ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീർത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുവെന്ന് ലിയൊ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിച്ചു. ഡെന്മാർക്ക്, അയർലണ്ട്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയ കത്തോലിക്കാ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും കോപെൻഹാഗെൻ രൂപതയിൽ നിന്നുള്ള യുവജനങ്ങളും അടങ്ങിയ തീർത്ഥാടകസംഘത്തെ ജൂലൈ 5-ന് ശനിയാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ . ദൈവിക പുണ്യമായ പ്രത്യാശയിൽ കേന്ദ്രീകൃതമായ ജൂബിലി വത്സരത്തിലാണ് അവരുടെ ഈ തീർത്ഥാടനം എന്നത് പ്രത്യേകം പാപ്പാ അനുസ്മരിച്ചു .“നിത്യ നഗരം” ആയ റോമിലേക്കുള്ള തീർത്ഥാടനം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ആ അസംഖ്യം തീർത്ഥാടകരുടെ കാലടികൾ പിൻചെന്നാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും അവരുടെ ജീവൻ നല്കി സാക്ഷ്യമേകിയ ഇടമായ റോമാ നഗരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ഭവനമാണെന്ന് പാപ്പാ പറഞ്ഞു. യുവജനത്തെ…

Read More

വാഷിംഗ്ടൺ: സെൻട്രൽ ടെക്സസിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 27 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. പെൺകുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ നിന്ന് കാണാതായ ഡസൻ കണക്കിന് പേർ ഉൾപ്പെടെ രക്ഷാപ്രവർത്തകർക്കായി തീവ്രമായ തിരച്ചിൽ തുടരുകയാണ്.അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. ടെക്‌സസ് ഗവർണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.സാൻ അന്റോണിയോയിൽ നിന്ന് ഏകദേശം 85 മൈൽ (137 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് വെള്ളപ്പൊക്കം കുറഞ്ഞതിനാൽ 800 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി ടെക്സസിലെ കെർ കൗണ്ടിയിലെ ഷെരീഫ്സ് ഓഫീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ബോട്ട്, ഹെലികോപ്റ്റർ എന്നിവ സജ്ജമാണ്. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഗ്വാഡലൂപ്പെ നദിയിൽ 45 മിനിറ്റിനുളളിൽ ജലനിരപ്പ് 26 അടിയായി ഉയർന്നതോടെയാണ് പ്രളയമുണ്ടായത്. മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേർന്ന് പ്രകൃതിരമണീയമായ സ്ഥലമാണ്…

Read More

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍.കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും . സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്താണ് സംഘടിപ്പിക്കുന്നത് . കഴിഞ്ഞ വർഷത്തേതു പോലെ ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള . വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ചാമ്പ്യന്മാര്‍. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്. 

Read More

കണ്ണൂർ: ആദിവാസികൾക്കു വേണ്ടിയും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടിയും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പേശ്ശേരി.കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിഷേൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകർക്ക് പ്രചോദനമായ അദ്ദേഹം മനുഷ്യഹൃദയങ്ങളിൽ കാലങ്ങളോളം ജീവിക്കുമെന്നും സഹായ മെത്രാൻ പറഞ്ഞു. അനുസ്മരണ ചടങ്ങിന് കെ എൽ സി എ കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സെൻ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ എൽ സി എ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, കെ എൽ സി ഡബ്ല്യു എ സംസ്ഥാന…

Read More

യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍.

Read More

മരട് : സി. മേരി ബിജി ASSJM യേശുവിൻ്റെയും മറിയത്തിൻ്റെയും ദാസികളായ അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിൻ്റെ ഇറ്റാലിയൻ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമൂഹത്തിൻ്റെ ഡെലഗേറ്റ് ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. മരട് ഇടവകയിൽ നിന്നുള്ള സി. ബിജി വരാപ്പുഴ അതിരൂപതാംഗമാണ്.

Read More

ജറുസലേം: ഗാസയിൽ രണ്ടുമാസത്തെ വെടിനിർത്തലിന് അനുകൂല നിലപാടുമായി ഹമാസ്. ഇത് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് തയാറാണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി. വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ചനടത്തുമെന്നും ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് പറയുന്നു .ചർച്ചയ്ക്ക് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഖത്തറിൻറെയും ഈജിപ്തിൻറെയും പ്രതിനിധികൾ ട്രംപുമായി ചർച്ച നടത്തിയേക്കും .

Read More

മലപ്പുറം: സംസ്ഥാനത്ത് രണ്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത രാവിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്‌മെ‌ൻറ് സോണുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. മലപ്പുറത്തും പാലക്കാട്ടുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.‌ മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമാണ്. നിലവിൽ രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ നിഗമനം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് . മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു കഴിഞ്ഞു .നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ആയിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട് . പാലക്കാട്, മലപ്പുറം, കോഴിക്കോട്…

Read More

അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 2–1നാണ് ഫ്ലൂമിനൻസെയുടെ വിജയം.ഒർലാൻഡോയിൽ അവസാന നിമിഷം വരെ നടന്ന ത്രില്ലർ പോരാട്ടത്തിൽ മാതേസ് മാർട്ടിനല്ലി, ഹെർകുലീസ് എന്നിവരാണ് ഫ്ലൂമിനൻസിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ പകുതി സമയത്തിന് തൊട്ടുമുമ്പ് മാർട്ടിനെല്ലിയുടെ കൃത്യമായ ഷോട്ടിലൂടെ ഫ്ലൂമിനൻസാണ് മുന്നേറിയത്. 40-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. എന്നാല്‍ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ കലിഡോ കൗലിബാലി മാർക്കോസ് ലിയോനാർഡോയ്ക്ക് ഗോൾ നൽകിയതോടെ അൽ-ഹിലാൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഹിലാലിന് അനുവദിച്ച പെനൽറ്റി റഫറി പിന്നീട് വാർ പരിശോധനയ്ക്കു ശേഷം പിൻവലിച്ചത് ടീമിന് തിരിച്ചടിയായി. 70-ാം മിനിറ്റിൽ ഫ്ലുമിനെൻസ് വീണ്ടും മുന്നിലെത്തി. സാമുവൽ സേവ്യറിന്‍റെ അസിസ്റ്റ് മുതലെടുത്ത ഹെർക്കുലീസ് നിർണായക ഗോൾ നേടുകയായിരുന്നു. ഗോൾകീപ്പർ ഫാബിയോയുടെ മികച്ച സേവുകളും തിയാഗോ സിൽവയുടെ പരിചയസമ്പത്തും മത്സരത്തിലുടനീളം ഫ്ലൂമിനൻസെയ്ക്കു ശക്തിയായി. അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്‍റര്‍ മിലാനെ പ്രീക്വാർട്ടർ തോല്‍പ്പിച്ചാണ് ഫ്ലൂമിനൻസെ ക്വാർട്ടറിൽ…

Read More

ജോസഫ് ബെന്നി കുറുപ്പശ്ശേരി മുനമ്പംതീരത്തെ 610 കുടുംബങ്ങളുടെ ഭൂമി 2019-ൽ വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും, ആ ഭൂമി വഖഫ് സ്വത്തല്ലെന്നും വാദിച്ച് ഫറൂഖ് കോളേജ് കേരള സ്റ്റേറ്റ് വഖഫ് ബോർഡിനെതിരെ വഖഫ് ട്രൈബ്യൂണലിൽ OA 38/2023 എന്ന കേസ് ഫയൽ ചെയ്തു. വഖഫ് സംരക്ഷണ വേദി ഈ കേസിൽ കക്ഷി ചേരാൻ ശ്രമിച്ചെങ്കിലും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടത് വഖഫ് ബോർഡാണെന്നും, ബോർഡ് നിലവിലുള്ളതിനാൽ വേദിയെ കക്ഷി ചേർക്കേണ്ട ആവശ്യമില്ലെന്നും സീനിയർ അഡ്വക്കേറ്റ് ജോർജ്ജ് പൂന്തോട്ടം ശക്തമായി വാദിച്ചു. ഇതിന്റെ ഫലമായി, വഖഫ് ട്രൈബ്യൂണൽ വേദിയെ കക്ഷി ചേർക്കുന്നത് തടഞ്ഞു.മുനമ്പം തീരത്തെ ജനങ്ങൾക്ക് ഈ വിധി വലിയ നേട്ടമാണ്. കാരണം, 2008 മുതൽ വഖഫ് സംരക്ഷണ സമിതിയും 2012 മുതൽ വഖഫ് സംരക്ഷണ വേദിയും മുനമ്പം ജനതയ്ക്കെതിരെ കോടതികളിൽ കേസുകൾ നൽകിക്കൊണ്ടിരുന്നു. 2008-ൽ വഖഫ് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മൂലമാണ് നിസാർ കമ്മീഷന് ഗവൺമെന്റ് അംഗീകാരം ലഭിച്ചത്. ഈ കമ്മീഷൻ മുനമ്പം…

Read More