- മുനമ്പംകേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമോ?
- നിസ്വാര്‍ത്ഥതയുടെയും മാനവികതയുടെയും അടയാളമായ ഒരു സിനിമ
- പി.ജെ.ആന്റണി: മനുഷ്യനും കലാകാരനും
- മൂര്‍ത്തികള്‍ വീഴുന്നു…വാഴുന്നു
- അഴലിന്റെ ആഴങ്ങളില്‍
- രാഷ്ട്രപതിക്ക് ക്രൈസ്തവ നേതാക്കൾ നിവേദനം നൽകി
- ജാതി സെൻസസ്: എൻഎസ്എസ് കോടതിയെ സമീപിക്കും
- ഹോളി വിസ്ഡം കത്തീഡ്രൽ തകർത്ത് റഷ്യൻ വ്യോമാക്രമണം
Author: admin
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു
ജീവനാദം പബ്ലിക്കേഷന്‍സ് പുസ്തകം പുറത്തിറക്കി
ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കെത്തച്ചേരില്
കോട്ടയം: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി (കെആര്‍എല്‍സിബിസി)യുടേയും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റേയും (കെആര്‍എല്‍സിസി) പ്രസിഡന്റായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന കെആര്‍എല്‍സിബിസി യോഗത്തിലായിരുന്നു തീരുമാനം. വൈസ്പ്രസിഡന്റായി വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കെത്തച്ചേരിലിനേയും തിരഞ്ഞെടുത്തു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറലായി തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. ക്രിസ്തുദാസ് ആറിനേയും തിരഞ്ഞെടുത്തു.
കെആര്‍എല്‍സിസി 40-ാമത് ജനറല്‍ അസംബ്ലി ആരംഭിച്ചു
കിർവാണിയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം മൂന്നാമതും ഇന്ത്യയിലേക്കെത്തുമ്പോൾ നാട്ടു നാട്ടു എന്ന പാട്ടിന്റെ അർഥം പോലെ ലോകത്തിനു മുൻപിൽ ഇന്ത്യ ഡാൻസ് ചെയ്യുന്നു. പക്ഷെ മതനിരപേക്ഷത കൊട്ടിഘോഷിക്കുന്ന അതെ ഇന്ത്യക്കുള്ളിൽ കഴിഞ്ഞ വർഷം ന്യുന പക്ഷക്കാരായ ക്രൈസ്തവർ അക്രമിക്കപ്പെട്ടതു മൂന്നുറിലധികം തവണ. ഇന്ത്യ വീണ്ടും തോറ്റു പോകുന്നു.
മരിയാപുരം തീര്‍ഥാടന ദേവാലയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹം സാക്ഷി
Subscribe to Updates
Get the latest creative news from FooBar about art, design and business.