- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
- കാവല്ക്കാരാ, രാത്രി എത്രയായി?’
- 106ാം വയസ്സിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്ന ഇറ്റാലിയൻ സന്യാസിനി
- തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ
- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Author: admin
പുരാണം / ജെയിംസ് അഗസ്റ്റിന് പതിനഞ്ചുലക്ഷത്തോളം ആളുകളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി സുബീന്ഗാര്ഗ് 2025സെപ്റ്റംബര്‍23നു ലോകത്തോടു വിടപറഞ്ഞു. മൈക്കിള്‍ജാക്സണ്‍ എന്നവിഖ്യാതഗായകനുശേഷം ഇത്രയധികം ആളുകള്‍ ഒന്നിച്ചുകൂടി ഒരുഗായകനു യാത്രയയപ്പു നല്കുന്ന ത്സംഗീതലോകം അത്ഭുതത്തോടെയാണ്നോക്കിക്കണ്ടത്. അസമിലെ ഗ്വാഹട്ടി എന്നനഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായദിനങ്ങള്‍. കടകളും ഓഫീസുകളും അടഞ്ഞുകിടന്നു. കൈകളില്പൂക്കളുമായി എത്തിയ ജനങ്ങളാല്‍ തെരുവുകള്നിറഞ്ഞു. ഇത്രയേറെ സ്നേഹംലഭിക്കാന് ആരായിരുന്നുസുബീന്ഗാര്ഗ്? 1972-ല്അസമില് ജനിച്ച സുബീന്റെ മുഴുവന്‍ പേര്സുബീന്ബൊര്താക്കൂര് എന്നായിരുന്നു. സുബിന്മേത്ത എന്നലോകപ്രശസ്ത സംഗീതജ്ഞനോടുള്ള സ്നേഹം കൊണ്ടാണ് വീട്ടുകാര്‍ സുബീന്‍ എന്ന പേര്നല്കിയത്. ബൊര്താക്കുര് എന്നത്കുടുംബത്തിന്റെ പേരും. എന്നാല്‍ സുബീന്‍ ഗായകനായി വളര്‍ന്നപ്പോള്‍ കുടുംബപ്പേരിനു പകരം തന്റെ ഗോത്രത്തിന്റെ പേരായ ഗാര്ഗ്കൂടെ ചേര്‍ക്കുകയായിരുന്നു. പാട്ടുകാരിയായ അമ്മ ഇലിബൊര്താക്കൂര്ആയിരുന്നു സംഗീതലോകത്തെ ആദ്യഗുരു. മൂന്നുവയസ്സ്മുതല് തബലയുംപഠിച്ചുതുടങ്ങി.ഗുരുരമണി റായിയില്നിന്നുംഅസ്സമീസ്നാടോടിസംഗീതംപഠിച്ചു.സ്കൂളില്‍ പഠിക്കുന്ന നാളുകളില്‍ തന്നെസംഗീതസംവിധായകനായി അറിയപ്പെട്ടു. പത്തൊന്‍പതാംവയസ്സില്‍ ആദ്യഗാനസമാഹാരമായ ‘അനാമിക’പ്രകാശനംചെയ്തു. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആഹ്വാനംചെയ്യുന്ന സുബീന്റെ പാട്ടുകള്‍ അസ്സമീസ് യുവതഏറ്റെടുത്തു. വിഘടനവാദം, തീവ്രവാദം,പട്ടിണി എന്നിവയാല്‍ അസ്വസ്ഥമായ തലമുറയ്ക്ക്ആശ്വാസവും പ്രതീക്ഷയുമായി സുബീന്റെ പാട്ടുകള്മാറുകയായിരുന്നു. പ്രണയം, പ്രകൃതി, നീതി, പ്രത്യാശ,…
പക്ഷം / ലൂയിസ് തണ്ണിക്കോട്ട് രാജ്യത്തിന്റെ ഭാവി തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതില്‍ അധ്യാപകരുടെ കര്‍മ്മവും കര്‍ത്തവ്യവും ഓര്‍മ്മിക്കാനും ആദരിക്കാനുമുള്ള ദിനമാണ്, ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ച്. ഈ ദിനത്തിന് കാരണഭൂതനായ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എസ്. രാധാകൃഷ്ണന് അധ്യാപകരെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു. ‘ഒരു രാഷ്ട്രത്തിലെ ഏറ്റവും മികച്ച മനസ്സുള്ളവരാണ് അധ്യാപകരാകേണ്ടത്. കാരണം, ഒരു രാഷ്ട്രത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ് ‘. ഗാന്ധിജി പറഞ്ഞത,് ‘ഒരു വിദ്യാര്‍ഥിക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം, മികച്ച ഒരു അധ്യാപകനാണ്. ‘ ഈ ലക്കം പക്ഷത്തിന്റെ പേജില്‍ അധ്യാപകരെ കുറിച്ച് പറയുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ട്. ഈ സെപ്റ്റംബറില്‍ തന്നെയാണ് ഹരിയാനയിലെ പാനിപ്പത്ത് ജാട്ടന്‍ റോഡിലെ ഒരു വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരനായ ഒരു വിദ്യാര്‍ഥിയെ തലകീഴായി ജനലില്‍ കെട്ടി തൂക്കിയിട്ട വാര്‍ത്ത മനോരമ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത്. ഗൃഹപാഠം എന്ന ഹോം വര്‍ക്ക് ചെയ്യാതെ വന്ന…
എഡിറ്റോറിയൽ / ജെക്കോബി അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍, 22 വര്‍ഷത്തിനുശേഷം വോട്ടര്‍പട്ടിക ‘ശുദ്ധീകരിച്ചിരിക്കുന്നു’ എന്ന് രാജ്യത്തെ ചീഫ് ഇലക് ഷന് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംതൃപ്തിയടയുമ്പോഴും, യാതൊരു മുന്നറിയിപ്പുമില്ലാതെ, പേമാരിക്കും പ്രളയത്തിനുമിടയില്‍, ഒരൊറ്റ മാസംകൊണ്ട് സംസ്ഥാനത്തെ 7.89 കോടി വോട്ടര്‍മാരുടെ ഫോട്ടോയും ‘വംശാവലിയും’ പൗരത്വരേഖയും സഹിതം എന്യുമറേഷന് ഫോം പൂരിപ്പിക്കാനുള്ള കല്പനയിറക്കി നടപ്പാക്കിയ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) എന്ന വോട്ടര്‍പട്ടികയുടെ അസാധാരണമായ സമഗ്ര, തീവ്ര പരിഷ്കരണത്തിന്റെ രാഷ്ട്രീയ ആഘാതത്തെക്കുറിച്ചുള്ള വേവലാതിയിലാണ് അതിനു പിന്നിലെ ‘വോട്ടുകൊള്ള’ സാധ്യതകള്‍ വിശകലനം ചെയ്യുന്നവര്‍. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കോടതി ഏതെങ്കിലും തരത്തില്‍ ഇടപെടുന്നത് ഭരണഘടനയുടെ 329-ാം അനുച്ഛേദത്തിന് എതിരാകയാല്‍ എസ്ഐആര്‍ നടപടിയുടെ നിയമസാധുതയിന്മേല് ഇനി സുപ്രീം കോടതിയുടെ വൈകിയെത്തുന്ന തീര്‍പ്പിന് എന്തെങ്കിലും പ്രസക്തിയുണ്ടാവുക ഒരുപക്ഷെ ബിഹാറിലാവില്ല, കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇലക് ഷന് കമ്മിഷന് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ളഎസ്ഐആര് പ്രക്രിയയുടെ കാര്യത്തിലാകും. ദേശീയ പൗരത്വ…
‘ബൈബിൾ ആക്സസ് ലിസ്റ്റ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
ക്നാനായ കത്തോലിക്ക വിശ്വാസികളും മറ്റ് സീറോമലബാർ സഭാംഗങ്ങളും അവരുടെ വിവാഹം യുകെയിൽവച്ചു നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ജോസഫ് കബീല
ഒക്ടോബർ 7-ന് വത്തിക്കാനിലെത്തിയ ക്രൊയേഷ്യൻ തീർത്ഥാടകരെ ലിയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്യുന്നു (@Vatican Media)
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’ എന്ന പ്രയോഗം ചർച്ചയാകുന്നു
മൂന്ന് പേർ അടങ്ങുന്ന മുഖംമൂടി സംഘമാണ് എത്തിയത് കവർച്ചയ്ക്കെത്തിയത്.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
