ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബി ഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെതിരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റൊഡ്രിഗസ് പറഞ്ഞു.
Trending
- വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ഇനി എ.ഐ. ദൃശ്യഭാഷയിൽ; ‘കോൺഫിഡോ’ ജൂലൈ 18 മുതൽ
- പാഴ്സിപാർലോ ഇടവകയിൽ അതിശക്തമായ പ്രളയം; ജീവൻ പണയം വെച്ചും പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അരുളിക്കയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഫാ. കൃപ
- കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു
- മലബാറിന്റെ തിരുമുറ്റത്ത്, വിസ്മരിക്കപ്പെടാത്ത ആത്മീയ നിധി
- വല്ലാർപാടം പുനരധിവാസം: 18 വർഷമായിട്ടും 185 കുടുംബങ്ങൾ വീടില്ലാതെ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വരാപ്പുഴ ആർച്ച് ബിഷപ്
- കത്തോലിക്കാ ശ്രവ്യമാധ്യമ രംഗത്ത് പുതിയ അധ്യായം; ‘ഫിയോ’ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു
- മധ്യപൂർവേഷ്യയിലെയും യുക്രൈനിലെയും യുദ്ധഭീഷണിയിൽ ആശങ്ക; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- ആൽബർട്സ് കോളേജ് അധ്യാപകന് പേറ്റന്റ് അംഗീകാരം

