Author: admin

അഹമ്മദാബാദില്‍ വ്യാഴാഴ്ച 260-ല്‍പരം മനുഷ്യരുടെ ജീവന്‍ അപഹരിച്ച വിമാനാപകടത്തില്‍ കേരള കത്തോലിക്കാസഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നു.

Read More

വനിതാ ജീവനക്കാരോട് കടയില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള പ്രതികാരത്തിലാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചത്.

Read More

University College Dublin (UCD) മാത്രമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

അമേരിക്കയിലെ സിറാക്യുസ് രൂപതയിലെ വൈദികനും, മനശ്ശാസ്ത്രജ്ഞനും, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ അധ്യാപകനുമായ മോൺസിഗ്നർ സ്റ്റീഫൻ റോസറ്റി

Read More

ജൂൺ 13, 14 ദിവസങ്ങളിൽ രാത്രിയിൽ ആണ് ആക്രമണം ഉണ്ടായത്. കാത്തോലിക് മിഷന്റെ സംരക്ഷണയിൽ ആയിരയിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.

Read More

തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്‌ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.

Read More

കോട്ടയം: മഴകനത്തതോടെ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്‌കൂളുകൾക്കും അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ എന്നിവയ്ക്കു മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്തും വയനാട്ടിലും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Read More

കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത പൂനെ: ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇന്ദ്രായണി നദിക്കു കുറുകെയുള്ള പാലം തകർന്നു . വീതി കുറഞ്ഞ ഒരു നടപ്പാലമാണ് തകർന്നത്. പാലത്തിൽ ഒരുസ്ഥലത്ത് ഒരേസമയം 125 പേരുണ്ടായിരുന്നെന്നും, ഇതാണ് പാലം തകർന്നു വീഴാൻ കാരണമായതെന്നും ദെഹു റോഡ് കന്റോൺമെന്റ് മുൻ വൈസ് പ്രസിഡണ്ട് രഘുവീർ ഷേലാർ പറഞ്ഞു . പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത. ഇരുപതിലധികം ആളുകൾ ഒഴുകിപ്പോയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിനോദസഞ്ചാരികളാണ് ഓ ഴുക്കിൽ പെട്ടവർ അധികവും . മുപ്പത്തിരണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.നാലോ അഞ്ചോ പേർ പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നതായും സംശയമുണ്ട് . സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി മഹാരാഷ്ട്ര അജിത് പവാർ. ഇന്ദ്രയാനി പാലം തുരുമ്പു പിടിച്ചതായിരുന്നുവെന്നും അതിനുമുകളിൽ നിരവധി പേർ കയറിയതാകാം അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.

Read More

കൊച്ചി : പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്‍കിയ പരാതികളില്‍ സ്കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയും അവഗണന തന്നെയെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയത്. 17.10. 2023 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ…

Read More