- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
Author: admin
കിർവാണിയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം മൂന്നാമതും ഇന്ത്യയിലേക്കെത്തുമ്പോൾ നാട്ടു നാട്ടു എന്ന പാട്ടിന്റെ അർഥം പോലെ ലോകത്തിനു മുൻപിൽ ഇന്ത്യ ഡാൻസ് ചെയ്യുന്നു. പക്ഷെ മതനിരപേക്ഷത കൊട്ടിഘോഷിക്കുന്ന അതെ ഇന്ത്യക്കുള്ളിൽ കഴിഞ്ഞ വർഷം ന്യുന പക്ഷക്കാരായ ക്രൈസ്തവർ അക്രമിക്കപ്പെട്ടതു മൂന്നുറിലധികം തവണ. ഇന്ത്യ വീണ്ടും തോറ്റു പോകുന്നു.
മരിയാപുരം തീര്‍ഥാടന ദേവാലയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹം സാക്ഷി
പഴയനിയമത്തില്‍ ഹെസക്കിയാ രാജാവിന്റെ കാലത്താണ് സിലോഹാ കുളം നിര്‍മ്മിച്ചത്
ഐതിഹാസികമായ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളും അതുവഴി സംഭവിക്കുന്ന തീരശോഷണം സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കുക എന്നത്. പ്രക്ഷോഭത്തിനിടയിൽ തന്നെയാണ് 2022 ഒക്ടോബർ ആറാം തീയതി പൂന കേന്ദ്രമാക്കിയുള്ള സിഡബ്ള്യുപിആർഎസ് സ്ഥാപനത്തിന്റെ മുൻ അഡിഷണൽ ഡയറക്ടർ ആയിരുന്ന എം ടി കൂടലെ അധ്യക്ഷനായ ഒരു വിദഗ്ധസമിതിയെ സർക്കാർ നിയോഗിക്കുന്നത്. എന്നാൽ ഈ സമിതിയുടെ പരിഗണനാ വിഷയങ്ങൾ പിന്നീട് നിശ്ചയിക്കും എന്നാണ് പറഞ്ഞിരുന്നത്.തീരാശോഷണത്തിന്റെ ഇരകളായി ഗോഡൗണുകളിൽ താമസിക്കുന്ന 126 പേർ ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതി ഡിസംബർ 15ന് കോടതി പരിഗണിച്ചപ്പോൾ ഈ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു നൽകാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജനുവരി 9 ന് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ സർക്കാർ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ച ഉത്തരവ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിനു ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആഘാത പരിധിയിലെ തീരശോഷണത്തിന്റെ വ്യപ്തി തിട്ടപ്പെടുത്തുകയാണ്…
ആലപ്പുഴ ബിഷപ്
ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു
Subscribe to Updates
Get the latest creative news from FooBar about art, design and business.