- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
Author: admin
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . നാളെയും തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സ്കൂളില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
ക്രിസ്തുരാജന്റെ ദൈവാലയം തകർക്കപ്പെട്ടെങ്കിലും, പ്രാദേശിക കത്തോലിക്കാ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് ഹഖാ രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ലൂസിയസ് ഹ്‌റേ കുങ്
വത്തിക്കാന്‍: വിശുദ്ധ നാട്ടിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അന്താരാഷ്ട്രസമൂഹവും മുന്നോട്ട് വരണമെന്ന് ലിയോ പതിനാലാമൻ പാപ്പാ ശക്തമായി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 27 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ്, മരണവും നാശവും ഭീതിയും വിതച്ചുകൊണ്ട് മുന്നേറുന്ന ഈ ഭീകരസ്ഥിതിക്ക് അവസാനമുണ്ടാകണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്.തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ വിട്ടയക്കണമെന്നും, പ്രദേശത്ത് സ്ഥിരമായ വെടിനിറുത്തലിൽ നടപ്പിലാക്കണമെന്നും, മാനവികസഹായങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള സഹായസഹകരണം ഉറപ്പുവരുത്തണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. മനുഷ്യാവകാശങ്ങൾ പൂർണ്ണമായി മാനിക്കപ്പെടണമെന്ന്, പ്രത്യേകിച്ച് സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കാനുള്ള ബാധ്യത നടപ്പിലാക്കണമെന്നും കൂട്ടശിക്ഷയും, വിവേചനരഹിതമായ ബലപ്രയോഗവും, നിർബന്ധിത കുടിയേറ്റവും ഒഴിവാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.നിലവിലെ തുടർച്ചയായ സംഘർഷങ്ങൾക്കും യുദ്ധത്തിനും അറുതിവരുത്തണമെന്നും, ആളുകളുടെ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ്, ലത്തീൻ പാത്രിയർക്കീസുമാർ നടത്തിയ സംയുക്തപ്രസ്താവനയിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.നാമെല്ലാവർക്കും പ്രിയപ്പെട്ട ആ വിശുദ്ധനാട്ടിൽ അനുരഞ്ജനവും സമാധാനവും സാധ്യമാകാൻവേണ്ടി,…
ശില്പശാലയുടെ ‘ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉത്ഘാടനം നിർവഹിച്ചു
സിനിമ / പ്രഫ. ഷാജി ജോസഫ് മൊറോക്കൻതിരക്കഥാകൃത്തുംസംവിധായകനുമായ അലാവുദ്ദീൻഅൽജിം സംവിധാനംചെയ്ത ആക്ഷേപഹാസ്യചലച്ചിത്രമാണ് ‘ദിഅൺനോൺസെയ്ന്റ്’, സംവിധായകന്റെഅരങ്ങേറ്റചിത്രം.പേരില്ലാത്തഒരുകള്ളനെ (യൂനസ്ബൗബ്) വിജനമായമരുഭൂമിയിലൂടെ പോലീസ്പിന്തുടരുന്നതോടെയാണ്കഥ ആരംഭിക്കുന്നത്. കൊള്ളയടിച്ചപണംപിടിക്കപ്പെടാതിരിക്കാൻ, മരുഭൂമിയിലെകുന്നിൻമുകളിലെഒറ്റമരം, കളവുമുതൽഒളിപ്പിക്കാൻഇതിലുംനല്ലൊരുഅടയാളംവേറെയില്ല. അയാൾഅത്അവിടെബാഗിലാക്കികുഴിച്ചിടുന്നു. അടയാളമായിഒരുശവക്കുഴിപോലെതോന്നിപ്പിക്കാൻകല്ലുകൾകൊണ്ട്സ്ഥലംഅടയാളപ്പെടുത്തുന്നു. വൈകാതെപോലീസ്അയാളെപിടികൂടിഅറസ്റ്റ്ചെയ്യുന്നു.വർഷങ്ങൾക്ക്ശേഷംശിക്ഷകഴിഞ്ഞ്വരുമ്പോൾഅയാളെസ്തബ്ധനാക്കിഅവിടമൊരുആരാധനകേന്ദ്രമായിമാറിയിരുന്നു.ആ കുന്ന്അതിശയകരമാംവിധംപൂർണ്ണമായുംമാറിയിരിക്കുന്നു: അവിടെവിശ്വാസികൾപണിതുയർത്തിയ “അജ്ഞാതനായസൂഫിവിശുദ്ധന്” സമർപ്പിച്ചിരിക്കുന്നശവകുടിരത്തിൻ്റെഅടിയിലായിപോകുകയാണ്അയാളുടെകളവുമുതൽ. കൃത്യമായിഅതേസ്ഥലത്ത്സ്ഥാപിച്ചിരിക്കുന്നഒരുദേവാലയം, വിശുദ്ധജലം, ഒരുസമ്മാനക്കട, താഴെഒരുതീർത്ഥാടനഗ്രാമംഎന്നിവയാൽനിറഞ്ഞിരിക്കുന്നതായികണ്ട്അയാൾസ്തബ്ധനാകുന്നു.അജ്ഞാതവിശുദ്ധന്റെശവകുടീരത്തിന്ചുറ്റുമുള്ളമരുഭൂമിപ്രദേശംഒരുവലിയസമൂഹമായിവളരുന്നു. അയാൾഅടയാളപ്പെടുത്തിവച്ച “ശവക്കുഴി”ക്ക്ചുറ്റുംഒരുഇതിഹാസംവളർന്നുവന്നിരിക്കുന്നു. ഒരുഅജ്ഞാതവിശുദ്ധനെഅവിടെഅടക്കംചെയ്തിട്ടുണ്ടെന്ന്ഗ്രാമവാസികൾവിശ്വസിക്കുന്നു. ആ സ്ഥലത്ത്ഒരു ‘അത്ഭുതം’ കണ്ടതായിഒരാൾഅവകാശപ്പെട്ടു.സൂഫിയുടെഅനുഗ്രഹത്താൽപലരുടെയുംരോഗങ്ങൾമാറുന്നു.കാലക്രമേണ, ആളുകൾഅതിനെഒരുപുണ്യസ്ഥലമായികണക്കാക്കാൻതുടങ്ങി. സർക്കാർഅതിന്മുകളിൽഒരുശവകുടീരംനിർമ്മിച്ചു, താമസിക്കാതെസമീപത്ത്ഒരുചെറിയഗ്രാമംവളരുന്നു. അയാളുടെപണംഇപ്പോൾഒരുമതസ്ഥലമായികണക്കാക്കപ്പെടുന്നസ്ഥലത്തിനടിയിൽകുടുങ്ങിക്കിടക്കുകയാണ്. കള്ളൻഒരുവ്യാജഐഡന്റിറ്റിയിൽഗ്രാമത്തിൽസ്ഥിരതാമസമാക്കുമ്പോൾ, സിനിമവിവിധഗ്രാമീണരെപരിചയപ്പെടുത്തുന്നു: യഥാർത്ഥരോഗികളില്ലാത്തഒരുക്ലിനിക്കുംഅതിലെനഴ്സും, ഡോക്ടറും, അവിടെവിരളമായിആളുകൾസന്ദർശിക്കുന്നു. പഴയകാലരീതിയിലുള്ളഒരുബാർബറുംഅവിടെഉണ്ട്.ജാഗ്രതയുള്ളഒരുകാവൽക്കാരനുംഅയാളുടെനായയുംനിധികാക്കുന്നതുപോലെദേവാലയത്തിന്ചുറ്റുംസദാസമയവുംറോന്തുചുറ്റുന്നു. കൂടാതെദിവസവുംമഴയ്ക്കായിപ്രാർത്ഥിക്കുന്നവൃദ്ധനായകർഷകനുംമകനും. വളരെക്കാലമായിമഴ ആ ഗ്രാമത്തിൽകിട്ടിയിട്ട്, വിശുദ്ധനോട്നന്നായിപ്രാർത്ഥിച്ചാൽമഴവരുമെന്നാണ്അവർവിശ്വസിക്കുന്നത്. ഗ്രാമംശാന്തമാണ്, പക്ഷേഅലസമായജീവിതങ്ങൾതമാശയായിൽനിറഞ്ഞതാണ്. അന്ധവിശ്വാസംഎല്ലാവരുടെയുംപെരുമാറ്റത്തെഭരിക്കുന്നു.പണംതിരിച്ചെടുക്കാൻമറ്റുവഴികൾകാണാതെ “ദിബ്രെയിൻ” എന്ന്വിളിപ്പേരുള്ളതന്റെപഴയജയിൽസുഹൃത്ത്അഹമ്മദിനെ (സലാഹ്ബെൻസാല) കള്ളൻക്ഷണിക്കുന്നു (വിരോധാഭാസമെന്നുപറയട്ടെ, അയാൾഅത്രബുദ്ധിമാനല്ല). ദേവാലയത്തിനടിയിൽമറഞ്ഞിരിക്കുന്നപണംകുഴിച്ചെടുക്കാൻഅവർരണ്ടുപേരുംവഴികൾആസൂത്രണംചെയ്യുന്നു.രാത്രിയിൽഭൂമിതുരന്ന്പ്രവേശിക്കാൻഅവർശ്രമിക്കുന്നു, പക്ഷേമണ്ണ്വളരെകഠിനമാണ്. വേഷംമാറിവന്ന്കാവൽക്കാരന്കൈക്കൂലികൊടുത്ത്അയാളുടെശ്രദ്ധതിരിക്കാൻനടത്തിയശ്രമവുംപാളുന്നു,അതൊന്നുംഫലിക്കുന്നില്ല.നിർഭാഗ്യം, മോശംആസൂത്രണം, ക്ഷേത്രകാവൽക്കാരന്റെജാഗ്രതഎന്നിവകാരണംഎല്ലാശ്രമങ്ങളുംപരാജയപ്പെടുന്നു.കള്ളനുംപങ്കാളിയുംകൂടുതൽനിരാശരാകുമ്പോൾ, ഗ്രാമത്തിലെമറ്റുള്ളവർശാന്തമായഭക്തിയോടെജീവിതംമുന്നോട്ട്കൊണ്ടുപോകുന്നു. നിരവധിസന്ദർശകർആരാധനാലയത്തിൽപ്രാർത്ഥിക്കാൻവരുന്നു, വഴിപാടുകൾകൊണ്ടുവന്ന്അത്ഭുതങ്ങളുടെകഥകൾപറയുന്നു. ക്ഷേത്രംപ്രശസ്തിയിലുംലാഭത്തിലുംവളരുന്നു. അതേസമയം, മഴയ്ക്കുവേണ്ടിയുള്ളകർഷകന്റെപ്രാർത്ഥനകൾക്ക്ഉത്തരംലഭിക്കുന്നതായിതോന്നുന്നു. പതുക്കെ, മഴമേഘങ്ങൾകൂടുന്നു, മരുഭൂമിയിൽഒരുചെറിയമഴപെയ്യുന്നു. വിശുദ്ധൻആഗ്രഹംസാധിപ്പിച്ചുഎന്ന്വിശ്വസിച്ചുകൊണ്ട്വൃദ്ധൻസമാധാനത്തോടെമരിക്കുന്നു. നിരാശയുടെഅവസാനത്തിൽഅവർ, ഇടിമിന്നലോടെയുള്ളരാത്രിയിൽകുഴിമാടത്തിനരികിൽഒരുസ്ഫോടനംസൃഷ്ടിക്കുന്നു. തുടർന്നുണ്ടാകുന്നആശയക്കുഴപ്പത്തിൽ, ഓടിയെത്തുന്നഗ്രാമവാസികൾകുഴിച്ചിട്ടപണംകണ്ടെത്തുന്നു, അത്വിശുദ്ധന്റെമറ്റൊരുഅത്ഭുതമാണെന്നാണ്അവർവിശ്വസിക്കുന്നത്. പണംദൈവികഅനുഗ്രഹത്തെപ്രതീകപ്പെടുത്തുന്നഒരുപുണ്യഅടയാളമായിമാറുന്നു.വിരോധാഭാസമെന്നുപറയട്ടെ, കള്ളന്എല്ലാംനഷ്ടപ്പെടുന്നു. അവൻകുഴിച്ചിട്ടപണംഇപ്പോൾഒരുവലിയമിത്തിന്റെഭാഗമാണ്. പുതുതായികണ്ടെത്തിയഅത്ഭുതത്തിൽനിന്ന്ഗ്രാമംഅഭിവൃദ്ധിപ്രാപിക്കുമ്പോൾ, അവർഇരുവരുംപരാജയപ്പെട്ട്തിരികെനടക്കുന്നു. സിനിമആരവങ്ങളില്ലാതെഅവസാനിക്കുന്നു.കാലം, വിശ്വാസം, വിധിഎന്നിവയാൽമറികടക്കപ്പെട്ടകള്ളൻവീണ്ടുംമരുഭൂമിയിലേക്ക്അപ്രത്യക്ഷമാകുന്നു. സത്യമായിമാറിയഒരുനുണയിൽനിർമ്മിച്ചഗ്രാമംഅഭിവൃദ്ധിപ്രാപിക്കുന്നത്തുടരുന്നു.ആഫ്രിക്കയിലെഉൾനാടുകളിൽകണ്ടുവരുന്നഅന്ധവിശ്വാസത്തെയാണ്സംവിധായകൻആവിഷ്കരിക്കുന്നത്, എന്നാൽലോകത്തിലെവിടെയുംപ്രതേകിച്ചുഇന്ത്യപോലുള്ളരാജ്യങ്ങളിൽഇത്അപൂർവമല്ല.അന്ധവിശ്വാസത്തിന്റെമറവിൽചെറിയകാര്യങ്ങളിൽവിശ്വാസംഎങ്ങനെകെട്ടിപ്പടുക്കുമെന്ന്ചിത്രംസൗമ്യമായിപരിഹസിക്കുന്നു.ആചാരങ്ങളുംഅന്ധവിശ്വാസങ്ങളുംഎങ്ങനെഉണ്ടാകുന്നുവെന്നുംഅത്എങ്ങനെമനുഷ്യനെസ്വാധീനിക്കുന്നുവെന്നുംചിത്രംപറയുന്നു.സിനിമഒരിക്കലുംവിശ്വാസത്തെപരിഹസിക്കുന്നില്ല – പക്ഷേഅത്അന്ധവിശ്വാസത്തെയുംകാപട്യത്തെയുംഅത്യാഗ്രഹത്തെയുംകണക്കറ്റ്കളിയാക്കുന്നു. ഗ്രാമീണർക്കിടയിൽമാന്യതയുണ്ടെങ്കിലുംമതപരമായകെണികൾലാഭത്തിനുവേണ്ടിയാണ്ഉപയോഗിക്കുന്നത്. ഛായാഗ്രാഹകൻഅമീൻബെറാഡയുടെവിശാലമായമരുഭൂമിഫ്രെയിമുകൾമനോഹരമാണ്. കഥാപാത്രങ്ങൾഅവിസ്മരണീയങ്ങളാണ്: ഡോക്ടർ, നെഴ്സ്, ക്ഷുരകൻ, കാവൽക്കാരൻ, ക്ഷമയുള്ളകർഷകൻ…ഓരോകഥാപാത്രവുംആധികാരികതയോടെവിചിത്രതകൾനൽകുന്നു.‘ദിഅൺനോൺസെയിന്റ്’,…
കൃപയിലേക്കൊരു തിരിച്ചു വരവ്/ഡോ. സോളമന്‍ എ. ജോസഫ് ഒപി കഴിയുന്ന സമയം. വയറുവേദന കാണിക്കാനായി ഒരു ദമ്പതികൾ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടവിട്ടു വരുന്ന വയറുവേദനയായിരുന്നു അവരുടെ ബുദ്ധിമുട്ട്. ഗ്യാസ്ട്രൈറ്റിസ് ആയിരിക്കുമെന്ന് കരുതി ഇഞ്ചക്ഷനും ഗുളികകളും എടുത്തു. എന്നാൽ കുറച്ച് നാളുകളായി മരുന്നിലും വലിയ ശമനം ഇല്ലായിരുന്നു. സർജനെ കാണിക്കാൻ നിർദ്ദേശം കൊടുത്തത് പ്രകാരം വന്നതായിരുന്നു. “ഡോക്ടറേ, വയറ് മിക്കപ്പോഴും തള്ളിനിൽക്കുന്ന ഒരവസ്ഥയാണ്. ഗ്യാസ് കെട്ടി നിൽക്കുന്ന പോലെ തോന്നുന്നു. ഇടയ്ക്ക് മുള്ള് കൊണ്ട് കുത്തുന്ന തരത്തിൽ വേദനയും വരുന്നു. കൂടുതൽ അസ്വസ്ഥത വലത്ത് വശത്തായിട്ടാണ്.” വലത്തേ വരിയെല്ലുകളുടെ താഴത്തായി ആ കൈകൾ നിന്നു. ഭക്ഷണം കഴിച്ച ശേഷമായിരുന്നു കൂടുതൽ വേദന അനുഭവപ്പെട്ടിരുന്നത്. അടുത്തിടെയായി മനംപുരട്ടലും തുടങ്ങിയിരുന്നു. “ഭക്ഷണം കഴിക്കാൻ തന്നെ തോന്നുന്നില്ല സാറേ.”കഴിഞ്ഞ വർഷം ഉണ്ടായൊരു അനുഭവത്തിലേക്ക് ആ വിവരണം എന്നെ എത്തിച്ചു. അന്നത് പിത്തസഞ്ചിയിൽ നിന്നുള്ള ക്യാൻസർ ആയിരുന്നു. ആ ചേച്ചിയുടെ പ്രായവും 50ൽ താഴെയായിരിന്നു. ഒരു…
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 108 ആംബുലന്‍സ് പദ്ധതിയില്‍ വന്‍ കോഴ ഇടപാട് നടന്നെന്ന ആരോപണവുമായി അന്നത്തെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യമന്ത്രിയ്ക്കും ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. രേഖകള്‍ നിരത്തിയാണ് ചെന്നിത്തല രംഗത്തെത്തിയത്. 2019-24 കാലത്ത് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് അഞ്ചു വര്‍ഷത്തേക്ക് 517 കോടി രൂപയ്ക്കു നൽകി. പിന്നീട് ഒരു ആംബുലന്‍സ് കൂടി ചേര്‍ത്തു 316 എണ്ണമാക്കി. എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്‌തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്. ചെലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്‍റെ പകുതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍, 2019 ലെ പ്രത്യേക മന്ത്രിസഭാ അനുമതിയുടെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പാലക്കാട് എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്യൽ, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളതെന്നറിയുന്നു . ഈ കേസ് രജിസ്റ്റർ ചെയ്തത് പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഹൈക്കോടതി അഭിഭാഷകനായ ഷിൻ്റോ സെബാസ്റ്റ്യൻ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, ഇരയായ സ്ത്രീകൾ നേരിട്ട് പരാതി നൽകാത്തതിനാൽ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല.
കുരിശിന്റെ ചുവടെ ക്രിസ്തുവിന്റെ പാദത്തോട് ചേർന്ന് കാർളോ ഇരിക്കുന്നതും കാർളോയുടെ ഒരു കൈയിൽ ലാപ്ടോപ്പ് പിടിച്ചിരിക്കുന്നതുമാണ് കലാസൃഷ്ടിയിൽ ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പിലെ സ്ക്രീൻ ഭാഗത്തായി യേശുവിന്റെ ശരീര രക്തങ്ങളുടെ ഘടനയും ഉൾചേർത്തിട്ടുണ്ട്. കാനഡയിൽനിന്നുള്ള തിമോത്തി ഷ്മാൽസ് എന്ന പ്രമുഖ കലാകാരനാണ് ഇത് ഒരുക്കിയിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
