ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 700 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന് യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിപേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന് ശാസ്ത്രജ്ഞന് സൂഫിയാന് തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട് . ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
Trending
- ബെന്നി പാപ്പച്ചൻ സി. എസ്. എസ്. ഇന്റർനാഷണൽ ആക്ടിങ് ചെയർമാൻ
- പാപ്പായുടെ അംഗോള സന്ദർശനം
- ഇസ്രായേൽ സൈനികൻ ലെബനോനിലെ യേശുവിന്റെ രൂപം തകർത്തു; ആഗോള തലത്തിൽ പ്രതിഷേധം
- സപ്തതി നിറവിൽ; ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
- മണ്ണെണ്ണ വില വർധന; മൽസ്യബന്ധനമേഖല ദുരിതത്തിൽ
- ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതു ദൗർഭാഗ്യകരം: ബിഷപ് ഡോ. അലക്സ് വടക്കുംതല
- ഫ്രാൻസിസ് പാപ്പ വിടവാങ്ങിയിട്ട് ഒരു വർഷം
- ശസ്ത്രക്രിയ പിഴവുകൾ ഒഴിവാക്കാൻ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

