ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
- ക്രൊയേഷ്യയിൽ സന്യാസിനിക്ക് നേരെ മുസ്ലിം തീവ്രവാദി ആക്രമണം
- വിദ്വേഷത്തിനുമേൽ സ്നേഹം വിജയം ഉറപ്പിക്കണം: സമർപ്പിതരോട് പാപ്പാ
- സമാധാന സന്ദേശവുമായി പാപ്പാ ലെബനിൽ
- വിശുദ്ധ ഷർബെല്ലിന്റെ കല്ലറയിൽ പ്രാർത്ഥിച്ചു, ലിയോ പാപ്പാ
- സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ: യോഗം വെള്ളിയാഴ്ച
- കടുവകളുടെ എണ്ണം എടുക്കാൻ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണാനില്ല
- കിഫ്ബി വഴി 96,000 കോടിയുടെ മാറ്റം; ദുബായിൽ പിണറായി വിജയൻ

