ടെൽ അവീവ്: പലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിയുണ്ടായി .
11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു.
ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
Trending
- ലോക സമാധാനത്തിനായി പ്രാർത്ഥനദിനവും ഉപവാസദിനവും ആചരിക്കുക: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
- ഫാ. ടോം ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകലിന് 10 വര്‍ഷം
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ഏഴിന്
- എറണാകുളം ബസലിക്ക, തർക്ക പരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയമിച്ചു.
- വത്തിക്കാന്റെ പുതിയ സ്റ്റാമ്പ്: യുക്രേനിയൻ കത്തോലിക്കർക്ക് ആദരം
- സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറൽ
- ലെയോ പാപ്പാ മാൾട്ട റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിറിയം സ്പിറ്റെറിക്കുമായി കൂടിക്കാഴ്ച നടത്തി
- മാർച്ച് 8ന് സമാധാന ദിനമായി ആചരിക്കണമെന്ന് സിസിബിഐയുടെ ആഹ്വാനം

