ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 700 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന് യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിപേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന് ശാസ്ത്രജ്ഞന് സൂഫിയാന് തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട് . ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
Trending
- ലോക സമാധാനത്തിനായി പ്രാർത്ഥനദിനവും ഉപവാസദിനവും ആചരിക്കുക: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
- ഫാ. ടോം ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകലിന് 10 വര്‍ഷം
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ഏഴിന്
- എറണാകുളം ബസലിക്ക, തർക്ക പരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയമിച്ചു.
- വത്തിക്കാന്റെ പുതിയ സ്റ്റാമ്പ്: യുക്രേനിയൻ കത്തോലിക്കർക്ക് ആദരം
- സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറൽ
- ലെയോ പാപ്പാ മാൾട്ട റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിറിയം സ്പിറ്റെറിക്കുമായി കൂടിക്കാഴ്ച നടത്തി
- മാർച്ച് 8ന് സമാധാന ദിനമായി ആചരിക്കണമെന്ന് സിസിബിഐയുടെ ആഹ്വാനം

