- കെ.എൽ.സി.എപറവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- കരിഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ലോകം: ‘ആ നദിയോട് പേര് ചോദിക്കരുത്’
- നോമ്പ്: ശുദ്ധീകരണത്തിന്റെ കാലം
- സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി
- ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം
- സമാധാനം വീണ്ടെടുക്കാനാകണം
- കൊച്ചി മേയർ വി കെ മിനിമോൾക്ക് കെസിബിസിയുടെ ആദരം
- മദ്ധ്യപൂർവ്വദേശങ്ങളിൽ അടിയന്തിര വെടിനിറുത്തലിന് ആഹ്വാനം ചെയ്ത് ഏഷ്യൻ മെത്രാന്മാർ
Author: admin
അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ പ്രമുഖനായ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും എന്ന നിലയിലുള്ള തന്റെ ബൗദ്ധിക ചാതുര്യത്തിന് പേരുകേട്ടവനായിരുന്നു. എന്നാല്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ആപേക്ഷികമായ ഗുണം അദ്ദേഹം ഒരു പൂച്ച പ്രേമിയായിരുന്നു എന്നതാണ്. പാപ്പയുടെ ജീവിതവും പാരമ്പര്യവും സ്മരിക്കുമ്പോള്‍, ബവേറിയ മുതല്‍ വത്തിക്കാന്‍ വരെയുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പല പൂച്ച സുഹൃത്തുക്കളെയും കാണാം.’ഗോഡ്സ് റോട്ട്വീലര്’ യഥാര്‍ത്ഥത്തില്‍ പരമാക്രമിയായ നായയെക്കാള്‍ സൗമ്യനായ പൂച്ചയെ സ്നേഹിക്കുന്നവനായിരുന്നു. കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ വിശ്വാസ പ്രമാണങ്ങളുടെ സഭയുടെ പ്രിഫെക്റ്റായി സേവനമനുഷ്ഠിച്ചപ്പോള്‍ വത്തിക്കാന്‍ ഉദ്യാനങ്ങളില്‍ വസിച്ചിരുന്ന നിരവധി പൂച്ചകള്‍ക്ക് അദ്ദേഹം പലപ്പോഴും ഭക്ഷണം നല്‍കുമായിരുന്നു.ബവേറിയന്‍ പാപ്പ ഒരു യഥാര്‍ത്ഥ ‘പൂച്ച-ഹോളിക്’ ആയതെങ്ങനെയെന്ന് ബെനഡിക്ട് പതിനാറാമന്റെ ജീവിതം പൂച്ചയുടെ കണ്ണിലൂടെയുള്ള കുട്ടികളുടെ ജീവചരിത്രത്തിന്റെ രചയിതാവായ ജീന്‍ പെരെഗോ വ്യക്തമാക്കുന്നു. വഴിയില്‍ കാണുന്ന ഒരു പൂച്ചയെയും ലാളിക്കാതെ അദ്ദേഹം കടന്നുപോയിട്ടില്ല- പെരെഗോ പറഞ്ഞു. റോമന്‍ ക്യൂറിയയില്‍ റാറ്റ്സിംഗറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കര്‍ദിനാള്‍ ടാര്‍സിയോ ബെര്ടോന്, പൂച്ചകള്‍ ബെനഡിക്റ്റിന് ‘വലിയ സ്നേഹമായിരുന്നു’ എന്ന് പറയുന്നു.…
വിശ്വാസസ്ഥൈര്യ യുക്തി
പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതീതം
Subscribe to Updates
Get the latest creative news from FooBar about art, design and business.
